കണ്ണൂർ ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി

കണ്ണൂർ: ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ റിമാന്‍ഡിലുള്ള പ്രതി കൂത്തുപറമ്പ്  കണ്ടംകുന്നിലെ സി.ജി. ശശികുമാറിനെ (60) തലശ്ശേരി കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി.

എറണാകുളത്തെ ശിശുസംരക്ഷണ സമിതിയിലെത്തിച്ച്‌ തെളിവെടുക്കാന്‍ വിട്ടു
നല്‍കണമെന്ന് അപേക്ഷിച്ച്‌ പോക്സോ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാളിയത്ത് മുഖേന സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് നടപടി. തലശ്ശേരി ഒന്നാം അഡീഷനല്‍ ജില്ല ജഡ്ജി എം. തുഷാര്‍ത്താണ് പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിട്ടുനല്‍കിയത്.

കേസിൽ ശശികുമാറി‍െന്‍റ ഭാര്യയും കുറ്റാരോപിതയാണ്‌. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തെ ശിശുസംരക്ഷണ സമിതിയില്‍നിന്നുള്ള രേഖകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ഇരയായ പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന മറ്റു കുട്ടികളുടെയും മൊഴിയെടുക്കും. ദത്തെടുത്ത പെണ്‍കുട്ടിയെ 2017 ലാണ് പീഡിപ്പിച്ചത്.

Share
അഭിപ്രായം എഴുതാം