ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പാട്‌ന | ബിഹാറിനെ ഇനി സാമ്രാട്ട് ചൗധരി നയിക്കും. സംസ്ഥാനത്തിന്റെ ബിഹാറിലെ ആദ്യ ബി ജെ പി മുഖ്യമന്ത്രിയാണ് അദ്ദേഹം. 20 വര്‍ഷത്തോളം പദവിയിലിരുന്ന് ബിഹാര്‍ സര്‍ക്കാറിന് നേതൃത്വം നല്‍കിയ നിതീഷ് കുമാര്‍ ഇഏപ്രിൽ 14 ന് ഗവര്‍ണറെ കണ്ട് രാജി …

ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു Read More

ലോക്‌സഭ സീറ്റുകൾ വർധന വിവാദം; തെക്കൻ സംസ്ഥാനങ്ങൾക്ക് അനീതി

ഹൈദരാബാദ്, ഏപ്രിൽ 15: ലോക്‌സഭ സീറ്റുകൾ ജനസംഖ്യയെ മാത്രം അടിസ്ഥാനമാക്കി വർധിപ്പിക്കുന്നത് തെക്കൻ സംസ്ഥാനങ്ങൾക്ക് വലിയ അനീതിയാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി മുന്നറിയിപ്പ് നൽകി. ഡിലിമിറ്റേഷൻ വിഷയത്തിൽ പുതിയ “ഹൈബ്രിഡ് മോഡൽ” അവതരിപ്പിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. “ജനസംഖ്യ മാത്രം …

ലോക്‌സഭ സീറ്റുകൾ വർധന വിവാദം; തെക്കൻ സംസ്ഥാനങ്ങൾക്ക് അനീതി Read More

മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പം അധിക്ഷേപകരമായ അടിക്കുറിപ്പ് ചേർത്തു : 19 കാരനെതിരെ കേസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടൊപ്പം അധിക്ഷേപകരമായ അടിക്കുറിപ്പ് ചേർത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച 19-കാരനെതിരെ പോലീസ് കേസെടുത്തു. ‘പ്രിയദർശിനി ഓലായിക്കര’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് ‘സ്വർണ്ണക്കള്ളൻ’ എന്ന അടിക്കുറിപ്പ് നൽകി പ്രചരിപ്പിച്ചതിനാണ് നടപടി. കണ്ണൂർ സൈബർ പോലീസാണ് …

മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പം അധിക്ഷേപകരമായ അടിക്കുറിപ്പ് ചേർത്തു : 19 കാരനെതിരെ കേസ് Read More

ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ നാളെ രാജി സമർപ്പിക്കും

പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിസ്ഥാനം നിതീഷ്കുമാർ നാളെ (ഏപ്രിൽ 14)രാജിവയ്ക്കും. നാളെ നിതീഷ്കുമാർ മന്ത്രിസഭാ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. അതിനുശേഷം ഗവർണർക്ക് നിതീഷ് രാജി സമർപ്പിക്കുമെന്നാണു റിപ്പോർട്ട്.നിതീഷ് ഒഴിയുന്നതോടെ ബിഹാർ മുഖ്യമന്ത്രിപദം ബിജെപിക്ക് സ്വന്തമാകും. . ആഭ്യന്തര മന്ത്രി സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകാനാണു സാധ്യത. …

ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ നാളെ രാജി സമർപ്പിക്കും Read More

അഞ്ചു ജില്ലകളിൽ യുഡിഎഫിന് മികച്ച ഭൂരിപക്ഷം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ

ലുവ: എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിൽ യുഡിഎഫിന് സമ്പൂർണ വിജയമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഈ അഞ്ചു ജില്ലകളാകും യുഡിഎഫിന് സംസ്ഥാനത്തു മികച്ച ഭൂരിപക്ഷം നൽകുന്നത് . 43 സീറ്റുകൾ ഈ ജില്ലകളിൽനിന്നു പ്രതീക്ഷിക്കുന്നു. മികച്ച വോട്ടിംഗ് ശതമാനം …

അഞ്ചു ജില്ലകളിൽ യുഡിഎഫിന് മികച്ച ഭൂരിപക്ഷം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ Read More

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചുകഴിഞ്ഞാൽ അഞ്ചുമിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും : പിസി വിഷ്‌ണുനാഥ്

.കൊല്ലം: യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചുകഴിഞ്ഞാൽ അഞ്ചുമിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്‌ണുനാഥ്. അരമണിക്കൂർ ചർച്ചചെയ്യാനുള്ള അവസരം പോലും മാദ്ധ്യമങ്ങൾക്കുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് എസ്ഐആർ കാരണമല്ലെന്നും ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം …

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചുകഴിഞ്ഞാൽ അഞ്ചുമിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും : പിസി വിഷ്‌ണുനാഥ് Read More

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി| ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് (ഏപ്രിൽ 10) രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ ഈമാസം 13ന് പട്നയിൽചേരുന്ന എന്‍ഡിഎ യോഗത്തില്‍ തീരുമാനിക്കും. ഏപ്രില്‍ 16നാകും സത്യപ്രതിജ്ഞ. ബിജെപി കോര്‍ കമ്മറ്റി യോഗം …

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും Read More

നിലപാട് തിരുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

ചേര്‍ത്തല: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ നിലപാട് മയപ്പെടുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എംഎൽഎയായി ജയിച്ചുവന്നാൽ മറ്റാരെപ്പോലെയും മുഖ്യമന്ത്രിയാകാൻ സതീശൻ യോഗ്യനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ സതീശന്‍ യോഗ്യനല്ലെന്നും രമേശ് ചെന്നിത്തലയ്ക്കാണ് യോഗ്യതയെന്നും മുൻപ് പറഞ്ഞ വെള്ളാപ്പള്ളിയാണ് …

നിലപാട് തിരുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ Read More

പിണറായി വിജയന്‍റെ അവകാശവാദങ്ങൾക്ക് മറുപടി നൽകി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി

ഹൈദരാബാദ്: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ അവകാശവാദങ്ങൾക്ക് ആറ് പേജുള്ള കത്തിലൂടെ മറുപടി നൽകി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. കേരളത്തിന്‍റെ ഭരണനേട്ടങ്ങൾ പഴയ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തെലങ്കാനയിലെ പുതിയ ഭരണമാറ്റത്തിന് ശേഷമുള്ള പുരോഗതി പിണറായി വിജയൻ കാണുന്നില്ലെന്നും രേവന്ത് …

പിണറായി വിജയന്‍റെ അവകാശവാദങ്ങൾക്ക് മറുപടി നൽകി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി Read More

ഛത്തീസ്ഗഡിൽ എൻസിപി നേതാവ് കൊല്ലപ്പെട്ട കേസിൽ അമിത് ജോഗിക്ക് ജീവപര്യന്തം തടവ്

റായ്പുർ: എൻസിപി നേതാവ് രാമാവതാർ ജഗ്ഗി കൊല്ലപ്പെട്ട കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അമിത് ജോഗിക്ക് ജീവപര്യന്തം തടവ്. കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരൻ അമിത് ആണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി വ്യക്തമാക്കി.2003 ജൂൺ നാലിനാണ് ജഗ്ഗി വെടിയേറ്റു കൊല്ലപ്പെട്ടത്. …

ഛത്തീസ്ഗഡിൽ എൻസിപി നേതാവ് കൊല്ലപ്പെട്ട കേസിൽ അമിത് ജോഗിക്ക് ജീവപര്യന്തം തടവ് Read More