കമ്മീഷണർ ഓഫീസിന് മുന്നിലെത്തിയ യുവതി കൈവശമുണ്ടായിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ചു. പിന്നീട് തീപ്പെട്ടി കൈയിലെടുത്തതോടെ ഇവരെ പോലീസുകാർ തടയുകയായിരുന്നു.
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ആന ഭീതിയിൽ ചിന്നക്കനാൽ
വി ബി രാജൻ
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
സമാധാനത്തിന്റെ ദൂതനായി മാറിയ ഇന്ത്യൻ തെരുവുനായ ആലോക
വി ബി രാജൻ
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
പച്ചയും ചുവപ്പും വയലറ്റും നിറങ്ങളാൽ ആകാശം തെളിയുമോ എന്ന ആകാംക്ഷ
സുഭദ്ര വാര്യർ
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
ഒരു ഫേസ്ബുക്ക് കുറിപ്പ്
ജയശ്രീ വടയക്കളം
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
മനസ്സിന്റെ വേദന മനസ്സിലാക്കാനും മനുഷ്യരെ ചേർത്തുപിടിക്കാനും ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് കുറിപ്പ് വൈറൽ
  • ആത്മഹത്യ ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നതിന് പകരം, അവരുടെ മനസ്സിലെ വേദന മനസ്സിലാക്കാൻ സമൂഹം ശ്രമിക്കണം
  • ചേർത്തുപിടിക്കാനുള്ളൊരു മനസ്സ് സജ്ജമാക്കിയെടുക്കാനുള്ള സാമൂഹ്യപ്രതിബദ്ധത നമുക്കോരോരുത്തർക്കുമുണ്ട്
  • മനസ്സ് എന്ന് പറയുന്നത് ഏറ്റവും നിഗൂഢമായ ഒന്നാണ്. സുരഭില സുന്ദര കാല്പനികഭാവങ്ങളിൽ മുഴുകാനും , വിഹ്വല ചിന്തകളെ പെറ്റു പോറ്റാനും അതിന് അസാധാരണ വൈഭവമാണുള്ളത്.
  • ഒറ്റപ്പെട്ടുപോയി എന്ന് തോന്നിത്തുടങ്ങിയാൽ പിന്നെ മനസ്സ് വ്യാപരിക്കുന്നത് ഏതെല്ലാം തലങ്ങളിലൂടെയാണെന്ന് ഊഹിക്കാൻ പോലും നമുക്ക് പറ്റില്ല.
  • “ജീവിതം ജീവിച്ചു തീർക്കേണ്ടത് നമ്മൾ തന്നെയാണ്. അതിനാൽ സ്വയം സ്നേഹിക്കൂ, മറ്റുള്ളവരെ ചേർത്തുപിടിക്കൂ, പ്രതീക്ഷ കൈവിടരുത്”
പച്ചയും ചുവപ്പും വയലറ്റും നിറങ്ങളാൽ ആകാശം തെളിയുമോ എന്ന ആകാംക്ഷ
സുഭദ്ര വാര്യർ
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമാധാനത്തിന്റെ ദൂതനായി മാറിയ ഇന്ത്യൻ തെരുവുനായ ആലോക
വി ബി രാജൻ
സ്പെഷ്യൽ റിപ്പോര്‍ട്ട്
വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും കരുത്തേകി സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം
വി ബി രാജൻ
സ്പെഷ്യൽ റിപ്പോര്‍ട്ട്
ആന ഭീതിയിൽ ചിന്നക്കനാൽ
വി ബി രാജൻ
സ്പെഷ്യൽ റിപ്പോര്‍ട്ട്
മൂന്ന് പതിറ്റാണ്ട് നീണ്ട മാനനഷ്ടക്കേസ്; സുകന്യയ്ക്ക് അനുകൂല വിധി
സുഭദ്ര വാര്യർ
സ്പെഷ്യൽ റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പിനു പിന്നാലെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് പരിഷ്കരിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ നീക്കം തെരഞ്ഞെടുപ്പു കമ്മീഷൻ തടഞ്ഞു.വിവാദ ഫയലുകൾ നീക്കാനായാണ് സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് പരിഷ്കരിക്കാൻ വോട്ടെടുപ്പിനു തൊട്ടുപിന്നാലെ നടപടി...
അമേരിക്കയുമായി ഏറ്റുമുട്ടലോ കീഴടങ്ങലോ അല്ല; ഇന്ത്യയ്ക്ക് വേണ്ടത് സമതുലിത സമീപനം
സുഭദ്ര വാര്യർ
ലേഖനം
ഹൈലൈറ്റുകൾ
  • ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയും ഐടി, നിക്ഷേപ, പ്രതിരോധ സഹകരണങ്ങളുടെ പ്രധാന കേന്ദ്രവുമാണ് അമേരിക്ക.
  • ചൈനയെ സമതുലിതമാക്കാനും ഇൻഡോ-പസഫിക് തന്ത്രം ശക്തിപ്പെടുത്താനും അമേരിക്കയ്ക്ക് ഇന്ത്യ നിർണായക പങ്കാളിയാണ്.
  • തീരുവ ഭീഷണികൾക്കിടയിലും ഇരു രാജ്യങ്ങളും പരസ്പര സാമ്പത്തികവും തന്ത്രപരവുമായ ആവശ്യകതകളാൽ ബന്ധപ്പെട്ടു നിൽക്കുന്നു.
  • അമേരിക്കയുമായുള്ള ചർച്ചകൾ തുടരുന്നതിനൊപ്പം യൂറോപ്പ്, ആഫ്രിക്ക, ഗൾഫ്, ഏഷ്യൻ വിപണികളിലേക്കും ഇന്ത്യ വ്യാപനം വർധിപ്പിക്കണം.
  • സംഘർഷമോ കീഴടങ്ങലോ അല്ല, ആത്മവിശ്വാസമുള്ള നയതന്ത്രം, വിപണി വൈവിധ്യവൽക്കരണം, ആഭ്യന്തര മത്സരശേഷി വർധിപ്പിക്കൽ എന്നിവയാണ് ഇന്ത്യയുടെ ശരിയായ വഴി.
കൽക്കരി, പ്രകൃതി വാതകം, ആണവോർജം വീണ്ടും പ്രാധാന്യത്തിലേക്ക്?
സുഭദ്ര വാര്യർ
ലേഖനം
ഡിജിറ്റൽ ലോകത്തിന്റെ ഇരുണ്ട വശത്തെ കുറിച്ച് യുഎൻ മുന്നറിയിപ്പ്
സുഭദ്ര വാര്യർ
ലേഖനം
ഹൈലൈറ്റുകൾ
  • സാമൂഹിക മാധ്യമങ്ങളുടെ അതിരുകടന്ന ഉപയോഗം യുവജനങ്ങളുടെയും കുട്ടികളുടെയും മാനസികാരോഗ്യത്തിന് ഗുരുതര ഭീഷണിയാകുന്നതായി യുഎനും യൂറോപ്യൻ യൂണിയനും മുന്നറിയിപ്പ് നൽകി. ടിക്‌ടോക്, ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളെ കൂടുതൽ സമയം പിടിച്ചിരുത്തുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നുവെന്നാണ് കണ്ടെത്തൽ. അനന്ത സ്ക്രോൾ, ഓട്ടോപ്ലേ, അറിയിപ്പുകൾ തുടങ്ങിയ സവിശേഷതകൾ ഡോപമിൻ അടിമത്തം വർധിപ്പിക്കുന്നു. കുട്ടികളുടെയും കൗമാരക്കാരുടെയും ഉറക്കം, ശ്രദ്ധ, മാനസികാരോഗ്യം എന്നിവ ഇതിലൂടെ ദോഷകരമായി ബാധിക്കപ്പെടുന്നു. പ്ലാറ്റ്‌ഫോമുകളുടെ രൂപകൽപ്പന തന്നെ നിയമപരമായി നിയന്ത്രിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു.
തൊണ്ണൂറ്റിയഞ്ചിൽ താഴെ പരാജയമോ? പരീക്ഷാ സംസ്കാരത്തെ ചോദ്യം ചെയ്ത് പുതിയ വിവാദം
സുഭദ്ര വാര്യർ
ലേഖനം
ഹൈലൈറ്റുകൾ
  • സി ബി എസ് ഇയുടെ ഡിജിറ്റൽ മൂല്യനിർണയ വിവാദം പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള വലിയ ചർച്ചയ്ക്ക് വഴിവെച്ചു.
  • സ്കാൻ പിഴവുകൾ, സാങ്കേതിക തകരാറുകൾ, പുനർമൂല്യനിർണയ ആശയക്കുഴപ്പങ്ങൾ എന്നിവ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് കാരണമായി.
  • ഉയർന്ന മാർക്കുകളുടെ സംസ്കാരം യഥാർത്ഥ പഠന നിലവാരത്തെ ബാധിച്ചുവെന്ന വിമർശനം ശക്തമായി.
  • മാർക്ക് കേന്ദ്രീകൃത വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ കടുത്ത മാനസിക സമ്മർദ്ദവും മത്സരവും സൃഷ്ടിക്കുന്നുവെന്ന് വിലയിരുത്തൽ.
  • ഡിജിറ്റൽ സംവിധാനത്തോടൊപ്പം സുതാര്യത, അധ്യാപക പരിശീലനം, പഠന നിലവാരം എന്നിവയും ശക്തിപ്പെടുത്തണമെന്ന് നിർദേശം.