ന്യൂയോര്‍ക്ക്: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കന്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെതിരായ മൂന്നാം നിര കൊലക്കുറ്റം ഒഴിവാക്കി കോടതി. ഇതോടെ പ്രതിക്ക് 25 വര്‍ഷം തടവ് ലഭിക്കില്ല. എന്നാല്‍ ഒന്നും രണ്ടും തലത്തിലെ കൊലക്കുറ്റത്തിനുള്ള ശക്തമായ വകുപ്പുകള്‍ കോടതി...
Read full story
ന്യൂയോര്‍ക്ക്: കലാപത്തിന്റെ തീ അണയുംമുമ്പേ ജോര്‍ജ് ഫ്‌ലോയിഡിന് കറുത്ത വര്‍ഗക്കാരും അമേരിക്കയും വിടനല്‍കി. തന്റെ അമ്മാവന്റെ മരണം വെറുമൊരു കൊലപാതകമല്ലെന്നും ഭരണകൂടം നടത്തിയ ഹീനമായ കുറ്റകൃത്യമാണെന്നും ഫ്ലോയിഡിന്റെ മരുമകള്‍ പറഞ്ഞു. ജോര്‍ജ് ഫ്ലോയിഡിന്റെ സംസ്‌കാര ചടങ്ങിലാണ് മരുമകള്‍ ബ്രൂക് വില്യംസ് തന്റെ...
Read full story
ജയ്പൂര്‍: അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡ് മാതൃകയില്‍ രാജസ്ഥാനില്‍ യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ച് പൊലീസ്. രാജസ്ഥാന്‍ ജോധ്പൂര്‍ പൊലീസാണ് മാസ്‌ക് ധരിക്കാത്തതിന് യുവാവിനെ ഇത്തരത്തില്‍ ക്രൂരമായി മര്‍ദിച്ചത്. മുകേഷ് കുമാര്‍ പ്രജാപത് എന്ന ബല്‍ദേവ് നഗര്‍ സ്വദേശിക്കുനേരെയായിരുന്നു അക്രമം. പൊതുസ്ഥലത്ത്...
Read full story
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ നാല് പോലീസുകാരെയും പ്രതിയാക്കി കേസെടുത്തു. മുഖ്യപ്രതിയായ പൊലീസ് ഓഫിസര്‍ക്കെതിരേ നേരത്തേ കേസെടുത്തിരുന്നു. മറ്റു മൂന്നുപേര്‍ക്കുമെതിരേയാണ് ഇപ്പോള്‍ കേസെടുത്തത്. മുഖ്യപ്രതിക്കെതിരേ കൂടുതല്‍ ഗൗരവമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുമുണ്ട്. ഇതോടെ...
Read full story
വാഷിംഗ്ടണ്‍: കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ളോയിഡി(46)ന്റെ മരണം കഴുത്ത് ഞെരിഞ്ഞമര്‍ന്ന് ആണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലമായി കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ കഴുത്ത് ഞെരിഞ്ഞ് ശ്വാസമെടുക്കാന്‍ കഴിയാതെവരുകയും ഹൃദയം സ്തംഭിച്ച് മരണം സംഭവിക്കുകയുമായിരുന്നു. ക്രൂരമായ നരഹത്യയാണ് നടന്നതെന്നും മിനിയപൊലിസ് ഹെന്നെപ്പിന്‍ കൗണ്ടി മെഡിക്കല്‍ പരിശോധകന്‍ പ്രസ്താവനയില്‍...
Read full story
മിനിയാപോലീസ് : കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡ് (40) നെ കസ്റ്റഡിയിലെടുക്കുകയും റോഡിൽ വച്ച് പോലീസ് വണ്ടിയുടെ പിന്നിൽ ചവിട്ടി വീഴ്ത്തി കാൽമുട്ടു കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസിൽ നിന്ന് പുറത്താക്കപ്പെടുകയും കൊലക്കുറ്റം ആരോപിക്കുകയും ചെയ്യപ്പെട്ട പോലീസ് ഓഫീസർ...
Read full story