റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
  • സുപ്രീം കോടതി സ്ത്രീധന പീഡന കേസിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ രൂക്ഷ വിമർശനം നടത്തി.
  • വിവാഹത്തിന് ശേഷം യുവതിയെയും കുടുംബത്തെയും സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് തുടരുകയാണെന്ന് കോടതി നിരീക്ഷിച്ചു.
  • ബി വി നാഗരത്ന ഉൾപ്പെട്ട ബെഞ്ച് ശക്തമായ പരാമർശങ്ങളാണ് നടത്തിയത്.
  • ശിക്ഷ റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
  • സ്ത്രീധന പീഡനത്തിനെതിരെ ശക്തമായ സാമൂഹിക സന്ദേശമായാണ് കോടതി നിരീക്ഷണങ്ങൾ വിലയിരുത്തപ്പെടുന്നത്.
ഹൈലൈറ്റുകൾ
  • കാസര്‍കോട് ചര്‍ലടുക്ക സ്വദേശിനിയായ ഫാത്തിമത്ത് സുഫൈദ (24) ആസിഡ് കുടിച്ച് ജീവനൊടുക്കി.
  • ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ചാണ് യുവതി ആത്മഹത്യ ചെയ്തത്.
  • ഭര്‍തൃവീട്ടുകാരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.
  • സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
  • സംഭവത്തില്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു