സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
Most Viewed
പ്രധാന വിവരങ്ങൾ
  • ആരോഗ്യമുള്ള ഭൂരിഭാഗം ആളുകൾക്ക് ഇലക്ട്രോലൈറ്റ് പാനീയങ്ങൾ പതിവായി ഉപയോഗിക്കേണ്ട ആവശ്യമില്ല.
  • കഠിന വ്യായാമം, അമിത വിയർപ്പ്, ഛർദ്ദി, വയറിളക്കം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് അധിക ഇലക്ട്രോലൈറ്റുകൾ ശുപാർശ ചെയ്യുന്നത്.
  • പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പാൽ, തേങ്ങാവെള്ളം എന്നിവയിൽ നിന്ന് ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ സ്വാഭാവികമായി ലഭിക്കും.
  • പല ഇലക്ട്രോലൈറ്റ് പാനീയങ്ങളിലും സോഡിയവും പഞ്ചസാരയും കൂടുതലായതിനാൽ അമിത ഉപയോഗം ആരോഗ്യത്തിന് തിരിച്ചടിയാകാം.
  • പ്രത്യേക ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ സമീകൃത ഭക്ഷണവും ആവശ്യത്തിന് വെള്ളവും തന്നെയാണ് ഏറ്റവും മികച്ച മാർഗമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
സതീശൻ തലപ്പിള്ളി
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
ലേഖനം
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സതീശൻ തലപ്പിള്ളി
സ്പെഷ്യൽ റിപ്പോര്‍ട്ട്
വി ബി രാജൻ
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി സായ് ബഗീരഥ് ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി.
  • തെലങ്കാന ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ബഗീരഥ് പോലീസിന് മുന്നില്‍ കീഴടങ്ങി.
  • 17 കാരിയായ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.
  • 2025 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് പരാതി.
  • ചോദ്യംചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം ബഗീരഥിനെ കോടതിയില്‍ ഹാജരാക്കുമെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
വി ബി രാജൻ
ലേഖനം
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
ലേഖനം
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
ലേഖനം
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
ലേഖനം
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
ലേഖനം
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
ലേഖനം
വി ബി രാജൻ
ലേഖനം
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • പച്ചടി തോട്ടുവാ ക്കട ഇരട്ടക്കൊലപാതക കേസിൽ മണ്ണ് മാറ്റിയുള്ള പരിശോധന പോലീസ് അവസാനിപ്പിച്ചു.
  • പ്രതി പൊന്നിട്ടയിൽ സജിയുടെ വീട്ടിന് സമീപം രണ്ടുദിവസമായി പരിശോധന നടത്തി; സെപ്റ്റിക് ടാങ്കും പൊളിച്ച് പരിശോധിച്ചു.
  • പരിശോധനയ്ക്കിടെ അസ്ഥിക്കഷണങ്ങളും വസ്ത്രാവശിഷ്ടങ്ങളും കണ്ടെത്തിയെങ്കിലും, അവ മനുഷ്യന്റേതല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
  • സമീപത്ത് പശുവിന്റെതെന്ന് കരുതുന്ന തലയോട്ടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
  • എട്ട് വർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തി കുഴിച്ചിട്ടിരിക്കാമെന്ന സംശയത്തെ തുടർന്നായിരുന്നു അന്വേഷണം
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • ഡൽഹി പൊലീസ് ഷഹ്ദാര കേന്ദ്രമായി പ്രവർത്തിച്ചിരുന്ന വലിയ സൈബർ കുറ്റകൃത്യ സംഘം തകർത്തു; 14 പേരെ അറസ്റ്റ് ചെയ്തു.
  • രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഏകദേശം 127 സൈബർ തട്ടിപ്പുകളുമായി സംഘത്തിന് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.
  • തട്ടിപ്പിന് ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ വഴി ഏകദേശം 30 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
  • പ്രതികളിൽ നിന്ന് 30 മൊബൈൽ ഫോണുകൾ, 80-ലധികം സിം കാർഡുകൾ, ചെക്ക് ബുക്കുകൾ, പാസ്‌ബുക്കുകൾ തുടങ്ങിയ നിരവധി സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തു.
  • ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഓഹരി നിക്ഷേപ തട്ടിപ്പും ഓൺലൈൻ ജോലി/ടാസ്ക് നൽകി പണം തട്ടുന്ന രീതിയും സംഘം ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു