മണിപ്പൂരിൽ കലാപം രൂക്ഷം ; കർഫ്യൂ പ്രഖ്യാപിച്ചു

.

ഇംഫാൽ: അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ ഉഖ്റുൽ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി. അഞ്ച് ദിവസത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്‍റർനെറ്റ് സേവനങ്ങളും റദ്ദാക്കി. ഫെബ്രുവരി 9 തിങ്കളാഴ്ച രാത്രി ആയുധധാരികളായ അക്രമികൾ വീടുകൾക്ക് തീയിടുകയായിരുന്നു. ഇതോടെ ഗ്രാമവാസികൾ അയൽ ജില്ലയായ കാംഗ്പോക്‌പിയിലേക്ക് പലായനം ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് സുരക്ഷാസേനയെ വിന്യസിച്ചതായി അധികൃതർ വ്യക്തമാക്കി.

അവിശ്വസനീയമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടം

ഫെബ്രുവരി 7 ശനിയാഴ്ച രാത്രി ലിത്തൻ ഗ്രാമത്തിലുള്ളവർ നാഗാ വിഭാഗത്തിൽപ്പെട്ട ഒരാളെ ആക്രമിച്ചിരുന്നു. തുടർന്നാണ് ആക്രമണങ്ങൾ ഉണ്ടായതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അവിശ്വസനീയമായ വിവരങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →