റാഗിംഗ് നിരോധന നിയമഭേദഗതി കരട് ബിൽ : 45 ദിവസത്തിനകം അന്തിമരൂപം നല്‍കും

കൊച്ചി: റാഗിംഗ് നിരോധന നിയമഭേദഗതി ബില്ലിന് 45 ദിവസത്തിനകം അന്തിമരൂപം നല്‍കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കരട് ബില്‍ നിയമ വകുപ്പില്‍നിന്ന് ഭരണവകുപ്പിലേക്കു കൈമാറിയിട്ടുണ്ട്.ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കും സമര്‍പ്പിച്ചു. തുടര്‍ന്ന് മന്ത്രിസഭയില്‍ വയ്ക്കും. അഭിപ്രായ രൂപീകരണത്തിനായി പ്രസിദ്ധീകരിച്ചശേഷം അന്തിമ രൂപം നല്‍കും. തുടര്‍ന്ന് നിയമസഭയുടെ പരിഗണയ്ക്കു വിടുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

ജനുവരി ആറിന് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി വീണ്ടും പരിഗണിക്കും 

ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റീസുമാരായ നിതിന്‍ ജാംദാര്‍, സി. ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ജനുവരി ആറിന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. നടപടികളുടെ പുരോഗതി അന്ന് അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റാഗിംഗ് തടയാന്‍ കര്‍ശന നിയമനിര്‍മാണത്തിന് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു കേരള ലീഗല്‍ സര്‍വീസസ് അഥോറിറ്റി അടക്കം നല്‍കിയ ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →