ന ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്റായേല്‍ ന്യൂസ് ഡെസ്ക് പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി. റിപ്പോര്‍ട്ട് ഹൈലൈറ്റുകൾബെയ്റൂത്തിലും തെക്കൻ ലബനാനിലും ആക്രമണം വ്യാപിപ്പിച്ചാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.വടക്കൻ ഇസ്രായേൽ നിവാസികളോട് പ്രദേശം ഒഴിയാൻ ഇറാന്റെ ഖതം അൽ-അൻബിയ ഹെഡ്ക്വാർട്ടേഴ്സ് ആവശ്യപ്പെട്ടു.പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമായി.ഒരു മേഖലയിൽ വെടിനിർത്തൽ ലംഘിച്ചാൽ അത് എല്ലാ മേഖലയിലെയും ലംഘനമാണെന്ന് ഇറാൻ വ്യക്തമാക്കി.ലബനാനിലെ വെടിനിർത്തൽ നിലനിർത്താനും നയതന്ത്ര ശ്രമങ്ങൾ തുടരാനും പാകിസ്താനോട് ഇറാൻ അഭ്യർഥിച്ചു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന യു.എസ്- ഇറാൻ സംഘർഷം. ന്യൂസ് ഡെസ്ക് ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള യുദ്ധം ആരംഭിച്ചതായി റിപ്പോർട്ടുകൾ. റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപശ്ചിമേഷ്യയിൽ വെടിനിർത്തൽ ചർച്ചകൾ പൂർണമായി പരാജയപ്പെട്ടുഅമേരിക്കൻ സൈന്യവും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും തമ്മിൽ നേരിട്ടുള്ള യുദ്ധം ആരംഭിച്ചുഅതിരൂക്ഷമായ വെടിവെപ്പും ശക്തമായ സ്ഫോടനങ്ങളും നടന്നതായി റിപ്പോർട്ടുകൾ.ഇന്ന് പുലർച്ചെയോടെ ഇറാന്റെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിനെ ലക്ഷ്യമാക്കി വൻ സ്ഫോടന പരമ്പരകൾ ഉണ്ടായിതീരദേശ നഗരങ്ങളായ സിരിക്, ജാസ്ക് എന്നിവടങ്ങളിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന യുറേനിയം ഇറാനിൽനിന്ന് പുറത്തേക്ക് അയയ്ക്കില്ല ന്യൂസ് ഡെസ്ക് യുറേനിയം ശേഖരം ഇറാനിൽനിന്ന് പുറത്തേക്കയയ്ക്കില്ല : ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയി റിപ്പോര്‍ട്ട് ഹൈലൈറ്റുകൾരാജ്യത്തിൻ്റെ ആയുധനിലവാരത്തിനടുത്തുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽ നിന്ന് പുറത്തേക്ക് അയയ്ക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി.സമാധാന ചർച്ചകളിൽ യുഎസ്, ടെഹ്റാൻ 400 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണമെന്ന് ആവശ്യപ്പെട്ടു.യുറേനിയം ശേഖരം രാജ്യത്തിന് പുറത്തേക്ക് മാറ്റില്ലെന്നത് ഇറാൻ ഭരണകൂടത്തിന്റെ നിലപാടാണെന്ന് ഇറാനിയൻ വൃത്തങ്ങൾ അറിയിച്ചു.സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽ നിന്ന് നീക്കം ചെയ്യുന്നതുവരെ യുദ്ധം അവസാനിച്ചതായി കണക്കാക്കില്ലെന്ന് Benjamin Netanyahu പറഞ്ഞു.യുഎസ്, ഇസ്രയേൽ, ഇറാൻ തമ്മിലുള്ള യുദ്ധം താത്കാലികമായി അവസാനിപ്പിച്ച വെടിനിർത്തൽ കരാറിനിടയിലാണ് ഈ പ്രസ്താവനകൾ വന്നത് മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന യുദ്ധം അവസാനിപ്പിക്കാനുളള നിർദേശങ്ങൾ ന്യൂസ് ഡെസ്ക് യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിർദേശങ്ങളുമായി ഇറാൻ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾയുുദ്ധം അവസാനിപ്പിക്കാൻ ഇറാൻ അമേരിക്കയ്ക്ക് പുതിയ നിർദേശങ്ങൾ കൈമാറി.അമേരിക്കൻ സേന പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ നിന്ന് പിന്മാറണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.യു.എസ്-ഇസ്രേൽ ആക്രമണങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.ഇറാനെതിരായ ഉപരോധങ്ങളും അമേരിക്കയുടെ നാവിക ഉപരോധവും അവസാനിപ്പിക്കണമെന്ന് നിർദേശങ്ങളിൽ പറയുന്നു.ഇറാന്റെ നിർദേശങ്ങൾ പാകിസ്ഥാൻ സ്ഥിരീകരിച്ചെങ്കിലും, ട്രംപ് മുൻ നിർദേശങ്ങളെ “ചവറ്” എന്ന് തള്ളിക്കളഞ്ഞിരുന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന പാക് ആഭ്യന്തരമന്ത്രിയുടെ ടെഹ്റാൻ സന്ദർശനം ന്യൂസ് ഡെസ്ക് പാക് ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി ടെഹ്റാനിൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅമേരിക്കൻ നിർദേശങ്ങളോടുള്ള ഇറാന്റെ പുതിയ പ്രതികരണം ട്രംപ് നിരസിച്ചതിന് പിന്നാലെ പാക് ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി ടെഹ്റാൻ സന്ദർശിച്ചു.ഇറാൻ-യു.എസ് സമാധാന ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം നടന്നത്മുൻകൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു മൊഹ്സിൻ നഖ്വിയുടെ ടെഹ്റാൻ സന്ദർശനം.ഇരു പക്ഷങ്ങളുമായും പാകിസ്ഥാൻ സമവായ ആശയവിനിമയം തുടരുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. .പ്രാദേശിക സമാധാനം പ്രോത്സാഹിപ്പിക്കാനും ഇറാനും യു.എസ്-നും തമ്മിലുള്ള ചർച്ചകൾ സുഗമമാക്കാനുമുള്ള പാകിസ്ഥാന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സന്ദർശനം മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന പാക് വ്യോമതാവളത്തിൽ ഇറാന്റെ വിമാനങ്ങൾ ന്യൂസ് ഡെസ്ക് ഇറാന്റെ വിമാനങ്ങൾക്ക് പാക്കിസ്താൻ വ്യോമതാവളത്തിൽ പാർക്ക് ചെയ്യാൻ അനുമതി നൽകിയതായി റിപ്പോർട്ട് . റിപ്പോര്‍ട്ട് ഹൈലൈറ്റുകൾയു.എസ്-ഇസ്രയേൽ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ അഭയം നൽകിയതായി റിപ്പോർട്ട് പുറത്ത് വന്നു.പാകിസ്ഥാനിലെ നൂർ ഖാൻ വ്യോമതാവളത്തിൽ ഇറാൻ വിമാനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി നൽകിയെന്നാണ് വിവരം.യു.എസ് പ്രസിഡന്റ്ഡോണൾഡ് ട്രംപ്, ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമാനങ്ങൾ മാറ്റിയതെന്ന് യു.എസ് ഉദ്യോഗസ്ഥർ അറിയിച്ചു.എന്നാൽ, ഇറാൻ വിമാനങ്ങൾക്ക് അഭയം നൽകിയെന്ന ആരോപണം പാകിസ്ഥാൻ അധികൃതർ നിഷേധിച്ചു.ഇറാന്റെ യാത്രാവിമാനങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ടെങ്കിലും, അതിൽ സൈനിക വിമാനങ്ങൾ ഉണ്ടോയെന്ന് വ്യക്തമല്ല മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ന്യൂസ് ഡെസ്ക് യുഎസ് നിർദേശങ്ങളിൽ പുതിയ നീക്കവുമായി ഇറാൻ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾസമാധാന ചർച്ചകളുടെ ഭാഗമായി സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മൂന്നാമത്തെ രാജ്യത്തേക്ക് മാറ്റാൻ ഇറാൻ സമ്മതിച്ചു.ചർച്ചകൾ പരാജയപ്പെട്ടാൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്ന് ഇറാൻ നിബന്ധന മുന്നോട്ട് വെച്ചു.ഇറാനിലെ ആണവ നിലയങ്ങൾ തകർക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ നിരസിച്ചു.ഇറാനിയൻ തുറമുഖങ്ങളിലെ ഉപരോധം നീക്കാനും ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാനും ട്രംപ് നിർദേശങ്ങൾ മുന്നോട്ട് വെച്ചു.ഇറാന്റെ ആണവ ശേഷി പൂർണമായും ഇല്ലാതാക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തുന്നു. ന്യൂസ് ഡെസ്ക് ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങളും ടോളും ഏർപ്പെടുത്തി ഇറാൻ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഇറാൻ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് കർശന നിയന്ത്രണങ്ങളും ടോളും ഏർപ്പെടുത്തി.കപ്പൽ യാത്ര നിയന്ത്രിക്കാൻ Persian Gulf Strait Authority എന്ന പുതിയ സംവിധാനം ഇറാൻ രൂപീകരിച്ചു.ഇനി ഹോർമുസ് വഴിയുള്ള കപ്പലുകൾ മുൻകൂർ അനുമതി വാങ്ങുകയും ടോൾ അടയ്ക്കുകയും വേണം.ലോകത്തെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിനാൽ ഈ തീരുമാനം ആഗോള വിപണിയിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്..ഇൻഡ്യ പാതിസ്താൻ തുടങ്ങിയ രാജ്യങ്ങൾക്ക് പ്രത്യേക അനുമതി ലഭിക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും സംഘർഷ സാധ്യത ന്യൂസ് ഡെസ്ക് ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ ഡൊണൾഡ് ട്രംപ് തള്ളി.ഇറാന്റെ നിബന്ധനകൾ “തീർത്തും അംഗീകരിക്കാനാവില്ല” എന്നാണ് ട്രംപ് പ്രതികരിച്ചത്.ഇറാൻ സൈനികമായി പരാജയപ്പെട്ടതായും അവരുടെ ആണവ പദ്ധതികൾ നിയന്ത്രിക്കപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു.ഇറാൻ നിർദേശിച്ച പ്രധാന കാര്യങ്ങൾ ഉയർന്ന നിലവാരത്തിലുള്ള യുറേനിയം നേർപ്പിക്കാനും ബാക്കി യുറേനിയം മൂന്നാം രാജ്യത്തേക്ക് മാറ്റാനുമായിരുന്നു.അമേരിക്ക കരാറിൽ നിന്ന് പിന്മാറിയാൽ യുറേനിയം തിരികെ നൽകണമെന്ന ഇറാന്റെ ആവശ്യം വാഷിംഗ്ടൺ അംഗീകരിച്ചില്ല; ഇതോടെ മേഖലയിൽ വീണ്ടും സംഘർഷ സാധ്യത ഉയർന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ഇറാന്റെ സമാധാന നിർദേശത്തെ തള്ളി ട്രംപ് ന്യൂസ് ഡെസ്ക് ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദേശത്തിലെ വ്യവസ്ഥകളോട് വിയോജിപ്പെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദേശത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണമായും തള്ളി.പാകിസ്ഥാൻ മധ്യസ്ഥരിലൂടെ ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കിഇറാന്റെ ആണവ പദ്ധതികളിൽ യാതൊരു വിട്ടുവീഴ്ചയും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.ആദ്യം യുദ്ധം നിർത്തൽ, പിന്നീട് ഹോർമൂസ് തുറക്കൽ, ഉപരോധങ്ങൾ നീക്കം ചെയ്തശേഷം ആണവ ചർച്ച നടത്തൽ എന്നായിരുന്നു ഇറാന്റെ നിർദേശം.വരും ദിവസങ്ങളിൽ അമേരിക്ക കൂടുതൽ കർശന നടപടികളിലേക്ക് നീങ്ങാനിടയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന നയതന്ത്രപരമായ സന്ദേശങ്ങള്‍ കൈമാറുന്നത് തുടരുകയാണ് ന്യൂസ് ഡെസ്ക് അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങളിൽ ഇറാന് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്. റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅമേരിക്ക മുന്നോട്ടുവച്ച പശ്ചിമേഷ്യ സംഘര്‍ഷം അവസാനിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് ഇറാന് ഇതുവരെ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.പാക് മധ്യസ്ഥന്റെ വഴി ഇറാനും അമേരിക്കയും തമ്മില്‍ നയതന്ത്ര സന്ദേശ കൈമാറ്റം തുടരുന്നുവെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ധാരണയിലെത്താന്‍ ഇറാന് തയ്യാറാകില്ലെങ്കില്‍ വമ്പിച്ച ബോംബാക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് Donald Trump മുന്നറിയിപ്പ് നല്കി.ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയ്ക്കായി ആരംഭിച്ച ‘Operation Project Freedom’ സൈനിക നടപടി താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ട്രംപ് അറിയിച്ചു.യുദ്ധം അവസാനിപ്പിക്കാന്‍ ഒരു പേജ് ധാരണാപത്രം തയ്യാറാക്കുന്നതിലേക്ക് ഇറാനും അമേരിക്കയും അടുത്തെത്തിയിരിക്കുകയാണെന്ന് ‘റോയിട്ടേഴ്സ്’ റിപ്പോര്‍ട്ട് ചെയ്തു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന അക്രമരാഹിത്യം, നാവിക ഉപരോധം അവസാനിപ്പിക്കല്‍, ലബനാനില്‍ ഉള്‍പ്പെടെ എല്ലാ തലത്തിലുമുള്ള യുദ്ധം നിര്‍ത്തല്‍ തുടങ്ങി 14 നിര്‍ദേശങ്ങളടങ്ങിയ പദ്ധതിയാണ് ഇറാന് മുന്നോട്ട് വച്ചത്. ന്യൂസ് ഡെസ്ക് സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇറാന് അയച്ച പദ്ധതി വിലയിരുത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന് മുന്നോട്ടുവച്ച 14 നിര്‍ദേശങ്ങളുള്ള സമാധാന പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലയിരുത്തുമെന്ന് അറിയിച്ചു.എന്നാല്‍ ഒരു ധാരണയിലെത്താന്‍ സാധ്യത കുറവാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.അക്രമരാഹിത്യം, നാവിക ഉപരോധം അവസാനിപ്പിക്കല്‍, ലബനാനിലുള്‍പ്പെടെ യുദ്ധം നിര്‍ത്തല്‍ എന്നിവയാണ് ഇറാന് പദ്ധതിയിലെ പ്രധാന നിര്‍ദേശങ്ങള്‍.യു എസുമായി ധാരണയിലേക്ക് എത്താനുള്ള സാധ്യതയില്ലെന്നും യുദ്ധം തുടരുമെന്നുമാണ് ഇറാന്റെ ഐആര്‍ജിസി (IRGC) പ്രതികരണം.ലബനാനില്‍ ഇസ്റാഈല്‍ നടത്തുന്ന ബോംബാക്രമണം തുടരുകയും മാര്‍ച്ച് 2 മുതല്‍ ഇതുവരെ 2,659 പേര് കൊല്ലപ്പെടുകയും ചെയ്തു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ