സമദർശി ഇൻവസ്റ്റിഗേഷൻ ടീം
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
Most Viewed
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്ത് നിന്ന് 37.170 ഗ്രാം എംഡിഎംഎയുമായി സാജിദ് ജമാല്‍ അഹമ്മദ് (27) പൊലീസ് പിടിയിലായി.
  • പ്രതിയില്‍ നിന്ന് മയക്കുമരുന്ന് തൂക്കാനുള്ള ഇലക്ട്രോണിക് ത്രാസും, വില്‍പനയില്‍ നിന്ന് ലഭിച്ച 4,630 രൂപയും പൊലീസ് കണ്ടെടുത്തു.
  • സൗത്ത് ബീച്ചിലെ ‘തെക്കിനി റൂംസ് ആന്‍ഡ് ഡോര്‍മെട്രീസ്’ ലോഡ്ജില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
  • ഒരു വര്‍ഷത്തിനിടെ സമാന കേസില്‍ നാലാം തവണയാണ് സാജിദ് പിടിയിലാകുന്നതെന്ന് പൊലീസ് അറിയിച്ചു.
  • ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഇടയില്‍ വില്‍പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • സവാള കച്ചവടത്തിന്റെ മറവിൽ കെ.എസ്.ആർ.ടി.സി ബസിലൂടെ രാസ മയക്കുമരുന്ന് കടത്തിയ പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു.
  • പാലക്കാട് ജില്ലയിൽ ഇതുവരെ പിടികൂടിയതിൽ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്.
  • പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ ഒന്നരക്കോടി രൂപയ്ക്കും മേൽ വില വരുമെന്ന് എക്സൈസ് അറിയിച്ചു. വാളയാർ പാമ്പാം
  • പള്ളം ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതിയുടെ ബാഗിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്.
  • സംസ്ഥാനത്തെ കോളജുകളിലെ യുവാക്കൾക്ക് വിൽപ്പന നടത്താനായിരുന്നു ലഹരി എത്തിച്ചതെന്നും പ്രതിക്ക് ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്നും എക്സൈസ് വ്യക്തമാക്കി.