ശബരിമല കേന്ദ്രീകരിച്ചുളള അവതാരങ്ങളെ താന്‍ അകറ്റി നിര്‍ത്തിയിരുന്നുവെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്

തിരുവനന്തപുരം: ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങള്‍ ഉണ്ടെന്നും അത്തരക്കാരെ താന്‍ അകറ്റി നിര്‍ത്തിയിരുന്നുവെന്നും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്. അവതാരങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ല. അത്തരക്കാരെ ഒഴിവാക്കി നിര്‍ത്തിയായിരുന്നു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയത്. ഇതില്‍ പലര്‍ക്കും വിഷമം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സത്യന്ധമായും സുതാര്യമായുമാണ് കാര്യങ്ങള്‍ ചെയ്തത്.

ശബരിമലയിലെ സ്വര്‍ണക്കൊള്ള ദൗര്‍ഭാഗ്യകരമായിപ്പോയി. സ്വര്‍ണപ്പാളി തന്‍റെ കാലത്ത് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകുന്ന കാര്യം കോടതിയെ അറിയിക്കാത്തതാണ് തങ്ങള്‍ക്ക് സംഭവിച്ച പിഴവ്. സത്യന്ധമായും സുതാര്യമായുമാണ് കാര്യങ്ങള്‍ ചെയ്തത്. നിലവിലെ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിജസ്ഥിതി പുറത്തുവരുമെന്നും പ്രശാന്ത് വ്യക്തമാക്കി.

തനിക്കെതിരെ നടക്കുന്ന വ്യാജ ആരോപണങ്ങളില്‍ നല്ല വിഷമമുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് പ്രശാന്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →