ഹൈലൈറ്റുകൾ
  • റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യിലെ എബോള ചികിത്സാ കേന്ദ്രം ജനക്കൂട്ടം തീയിട്ട് നശിപ്പിച്ചു.
  • എബോള ബാധിച്ച് മരിച്ചെന്ന് കരുതുന്ന പ്രാദേശിക ഫുട്ബോൾ കളിക്കാരന്റെ മൃതദേഹം ബന്ധുക്കൾക്ക് നൽകാത്തത് പ്രതിഷേധത്തിന് കാരണമായി.
  • എബോള രോഗബാധ മൃതദേഹങ്ങളിൽ നിന്നുമുപോലും പകരാൻ സാധ്യതയുള്ളതിനാൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
  • ആക്രമികൾ ചികിത്സാ കേന്ദ്രത്തിനുള്ളിൽ കയറി സാധനങ്ങൾ തകർക്കുകയും രോഗികൾക്കായി ഒരുക്കിയിരുന്ന ടെന്റുകൾക്ക് തീയിടുകയും ചെയ്തു.
  • പോലീസിന്റെ ഇടപെടലിനിടയിലും ആക്രമണം തടയാനായില്ല; ചികിത്സയിലുണ്ടായിരുന്ന ആറു രോഗികളെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി
ബ്രാസാവിൽ: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് ആക്രമണത്തിന്...
റിപ്പോര്‍ട്ട്
കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തതായി റിപോര്‍ട്ട്. കോംഗോയിലെ ഗോമ സിറ്റിക്ക് സമീപമുള്ള മൗണ്ട് നിരാഗോംഗോ എന്ന അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച രാത്രിയാണ് അതിതീവ്ര സ്ഫോടനമുണ്ടായതെന്ന് അന്താരാഷ്ട്ര വാര്‍ത്താ...
റിപ്പോര്‍ട്ട്
കോംഗോ: ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക്ക വാക്‌സിന്‍ ജനിതമാറ്റം സംഭവിച്ച കൊവിഡ് മിതമായ രീതിയില്‍ ബാധിച്ചവരില്‍ പോലും ഫലപ്രദമല്ലെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക വാക്‌സിനേഷന്‍ ഡ്രൈവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ക്കുള്ള പദ്ധതിയാണ് ഉപേക്ഷിച്ചത്. കഴിഞ്ഞയാഴ്ചയാണ്...
റിപ്പോര്‍ട്ട്
കോംഗോ: എബോള സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന വ്യക്തമാക്കി 51 സ്ത്രീകള്‍. 2018 മുതല്‍ 2020 വരെയുള്ള എബോള മഹാമാരിക്കിടെ ലോകാരോഗ്യ സംഘടന, എന്‍ജിഒ, അന്താരാഷ്ട്ര എയ്ഡ് വര്‍ക്കേഴ്സിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.എയ്ഡ് ഏജന്‍സി ഡ്രൈവര്‍മാരും,...