കാസർഗോഡ്: കഴിഞ്ഞ 40 വർഷമായി കൈവശമുള്ള തെക്കിൽ വില്ലേജിലെ കോലാംകുന്നിലെ ഭൂമിക്ക് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടൽ മൂലം ലഭിച്ച പട്ടയം ഉദ്യോഗസ്ഥർ അപേക്ഷകരുടെ വീടുകളിലെത്തിച്ചു നൽകി. 1984 മുതൽ മുതൽ തെക്കിൽ വില്ലേജിലെ കോലംകുന്നിലെ കൈവശക്കാരുടെ പട്ടയ...
Read full story