സമദർശി ഇൻവസ്റ്റിഗേഷൻ ടീം
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • ബെംഗളൂരുവിലെ സർജാപൂരിന് സമീപമുള്ള മുഗളൂരിലെ തടാകത്തിന് സമീപത്ത് സ്ത്രീയുടേതെന്ന് കരുതുന്ന അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി.
  • കന്നുകാലികളെ മേയ്ക്കാൻ എത്തിയവരാണ് തടാകത്തിന് സമീപം അസ്ഥികൂട ഭാഗങ്ങൾ ആദ്യം കണ്ടത്, തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.
  • പൊലീസ് പരിശോധനയിൽ തലോട്ടി, താടിയെല്ല്, മേൽഅവയവ അസ്ഥികൾ, കീറിയ സാരി, സ്ത്രീയുടെ ചെരുപ്പ് എന്നിവ കണ്ടെത്തി.
  • അസ്ഥികൂട ഭാഗങ്ങൾക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.
  • തടാകത്തിൽ മുമ്പ് മുങ്ങിമരിച്ച 25 മുതൽ 35 വയസ്സ് വരെ പ്രായമുള്ള യുവതിയുടേതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
സ്പെഷ്യൽ റിപ്പോര്‍ട്ട്
വി ബി രാജൻ
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
സ്പെഷ്യൽ റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ഹനീഫയെ ഇന്നും കാത്ത് തൊണ്ടിയിൽ ടൗണിൽ അലഞ്ഞുനടക്കുകയാണ് അഴകപ്പൻ എന്ന തെരുവുനായ.
  • ഹനീഫയുടെ എല്ലാ യാത്രകളിലും നിഴൽപോലെ ഒപ്പമുണ്ടായിരുന്ന അഴകപ്പന്റെ നിശ്ശബ്ദ കാത്തിരിപ്പ് നാട്ടുകാരുടെ കണ്ണുനനയിക്കുന്ന കാഴ്ചയായി മാറി.
  • മനുഷ്യനോടുള്ള നായയുടെ അഗാധമായ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും ജീവിക്കുന്ന ഉദാഹരണമായാണ് അഴകപ്പനെ നാട്ടുകാർ കാണുന്നത്.
  • ജപ്പാനിലെ ഹാചിക്കോ, അർജന്റീനയിലെ ക്യാപ്റ്റൻ, സ്കോട്ട്ലൻഡിലെ ഗ്രേഫ്രയേഴ്സ് ബോബി എന്നിവയെപ്പോലെ ലോകം കണ്ട വിശ്വസ്തതയുടെ കഥകളോട് ചേർത്തുനിർത്താവുന്ന സംഭവമാണിത്.
സമദർശി ന്യൂസ് സർവീസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • പച്ചടി തോട്ടുവാ ക്കട ഇരട്ടക്കൊലപാതക കേസിൽ മണ്ണ് മാറ്റിയുള്ള പരിശോധന പോലീസ് അവസാനിപ്പിച്ചു.
  • പ്രതി പൊന്നിട്ടയിൽ സജിയുടെ വീട്ടിന് സമീപം രണ്ടുദിവസമായി പരിശോധന നടത്തി; സെപ്റ്റിക് ടാങ്കും പൊളിച്ച് പരിശോധിച്ചു.
  • പരിശോധനയ്ക്കിടെ അസ്ഥിക്കഷണങ്ങളും വസ്ത്രാവശിഷ്ടങ്ങളും കണ്ടെത്തിയെങ്കിലും, അവ മനുഷ്യന്റേതല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
  • സമീപത്ത് പശുവിന്റെതെന്ന് കരുതുന്ന തലയോട്ടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
  • എട്ട് വർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തി കുഴിച്ചിട്ടിരിക്കാമെന്ന സംശയത്തെ തുടർന്നായിരുന്നു അന്വേഷണം