
റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
- വിധാന സൗധ കൈക്കൂലി കേസിൽ തെളിവുകൾ മൂടിവെച്ചെന്ന് കോടതി വിമർശിച്ചു.
- മുൻ മന്ത്രി സി പുട്ടരംഗശെട്ടിയുടെ പങ്ക് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു.
- പ്രധാന പ്രതിയെ കേസിൽ നിന്ന് ഒഴിവാക്കിയതെങ്ങനെയെന്ന് കോടതി ചോദ്യം ചെയ്തു.
- അന്വേഷണ ഏജൻസി നിർദേശങ്ങൾ അവഗണിച്ചുവെന്നും കോടതി കുറ്റപ്പെടുത്തി.
- കൂടുതൽ അന്വേഷണം നടത്താൻ കോടതി വീണ്ടും ഉത്തരവിട്ടു.
