ഹൈദരാബാദ്: തെലുങ്കാനയിൽ 2019 ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണ കമ്മീഷൻ കൂടുതൽ സമയം തേടിയിരുന്നു. കൂട്ടമാനഭംഗ കേസിലെ നാല് പ്രതികളെ യാണ് തെലുങ്കാന പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.
ഏറ്റുമുട്ടൽ വ്യാജമായിരുന്നെന്ന ആരോപണത്തെ തുടർന്ന് സുപ്രീം കോടതി മുൻ ജസ്റ്റീസ് വി.എസ്. സിർപുർകർ അധ്യക്ഷനായ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു.



