വ്യാജവാർത്ത നൽകി; മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് കേസ് സംബന്ധിച്ച നിയമവശം പരിശോധിക്കാന്‍ എ.ജിയെ ഏൽപ്പിച്ചു. വ്യാജ വാര്‍ത്തകള്‍ നല്‍കിയെന്ന കാര്യം ചൂണ്ടിക്കാട്ടി സർക്കാർ പ്രസ് കൗൺസിലിനെയും സമീപിക്കും. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തി നശിച്ചു എന്നാണ് …

വ്യാജവാർത്ത നൽകി; മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍ Read More

സ്വർണക്കടത്ത്: എൻ.ഐ.എ സെക്രട്ടറിയേറ്റിൽ പരിശോധന നടത്തുന്നു

തിരുവനന്തപുരം:  സ്വര്‍ണക്കടത്തു കേസിൽ തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി. തെളിവെടുപ്പിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും. രാവിലെ പത്തേകാലോടെയെത്തിയ സംഘത്തിൽ എന്‍.ഐ.എയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സഹായിക്കാനായി സിഡിറ്റിലെ മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ട്. സി.സി.ടി.വി സര്‍വര്‍ റൂമിലടക്കം വിശദമായ പരിശോധനയാണ് നടത്തുന്നത്.  …

സ്വർണക്കടത്ത്: എൻ.ഐ.എ സെക്രട്ടറിയേറ്റിൽ പരിശോധന നടത്തുന്നു Read More

തീപിടുത്തം: കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക അന്വേഷണ സംഘം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം ഷോര്‍ട്ട്‌ സര്‍ക്യൂട്ടു കാരണമെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കേടായ ഫാനിന്റെ സ്വിച്ചില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചാലേ തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യകതമാകൂ. ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ. കൗശിക്കിന്റെ …

തീപിടുത്തം: കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക അന്വേഷണ സംഘം Read More

സെക്രട്ടറിയേറ്റിലെ തീപിടുത്തം, പ്രത്യേകസംഘം തെളിവെടുപ്പ് ആരംഭിച്ചു. ഫോറന്‍സിക് പരിശോധനയും നടക്കുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഇന്നലെ നടന്ന തീപിടുത്തത്തിനെ തുടര്‍ന്ന് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ്.പി അജിത്തിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഫൊറന്‍സിക് സംഘവും പരിശോധന ആരംഭിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് ആരോപണങ്ങള്‍ ശക്തമായതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിനു സമീപത്തുള്ള …

സെക്രട്ടറിയേറ്റിലെ തീപിടുത്തം, പ്രത്യേകസംഘം തെളിവെടുപ്പ് ആരംഭിച്ചു. ഫോറന്‍സിക് പരിശോധനയും നടക്കുന്നു Read More