ഹൈലൈറ്റുകൾ
  • പശ്ചിമേഷ്യയിൽ വെടിനിർത്തൽ ചർച്ചകൾ പൂർണമായി പരാജയപ്പെട്ടു
  • അമേരിക്കൻ സൈന്യവും ഇറാന്‍റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും തമ്മിൽ നേരിട്ടുള്ള യുദ്ധം ആരംഭിച്ചു
  • അതിരൂക്ഷമായ വെടിവെപ്പും ശക്തമായ സ്ഫോടനങ്ങളും നടന്നതായി റിപ്പോർട്ടുകൾ.
  • ഇന്ന് പുലർച്ചെയോടെ ഇറാന്‍റെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിനെ ലക്ഷ്യമാക്കി വൻ സ്ഫോടന പരമ്പരകൾ ഉണ്ടായി
  • തീരദേശ നഗരങ്ങളായ സിരിക്, ജാസ്ക് എന്നിവടങ്ങളിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്.