സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
Most Viewed
സതീശൻ തലപ്പിള്ളി
ലേഖനം
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • വി ഡി സതീശനെ 2026 മേയ് 14ന് രാവിലെ 12 മണിക്ക് കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.
  • എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്.
  • രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നടത്തിയ അവസാനഘട്ട ചർച്ചയിലാണ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടായത്.
  • കെ സി വേണുഗോപാൽ അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്നെങ്കിലും, മുതിർന്ന നേതാക്കളുടെ അഭിപ്രായവും കേരളത്തിലെ പൊതുവികാരവും മാനിച്ച് അദ്ദേഹം പിന്മാറി.
  • മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് ശേഷം വി ഡി സതീശൻ എഐസിസിക്കും രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലക്കും നന്ദി അറിയിച്ചു; ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നും ടീം യുഡിഎഫിനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകെന്നും വ്യക്തമാക്കി.
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ശക്തമായ ആവശ്യം വി.എം. സുധീരൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.
  • കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ചില നേതാക്കൾ പിന്തുണച്ചപ്പോൾ, സതീശന് അനുകൂലമായ ജനവികാരം മാനിക്കണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു.
  • മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ജനവികാരം, നിയമസഭാകക്ഷിയിലെ പിന്തുണ, ഒത്തുതീർപ്പ് എന്നീ ഘടകങ്ങൾ നിർണായകമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു
  • സതീശനെ മുഖ്യമന്ത്രിയാക്കാത്ത പക്ഷം ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് വി.എം. സുധീരൻ മുന്നറിയിപ്പ് നൽകി.
  • കെ.സി. വേണുഗോപാൽ പിന്മാറിയാൽ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിസ്ഥാന സാധ്യത വർധിക്കാമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്
സമദർശി ന്യൂസ് സർവീസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
സുഭദ്ര വാര്യർ
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
സതീശൻ തലപ്പിള്ളി
സ്പെഷ്യൽ റിപ്പോര്‍ട്ട്
വി ബി രാജൻ
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • എ.കെ ആന്യുർറണിയുടെ തിരുവനന്തപുരം വീട് ഇപ്പോൾ രാഷ്ട്രീയ ചർച്ചകളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.
  • മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് ചർച്ചകളുടെ രഹസ്യ കേന്ദ്രമായും ആ വീട് പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്.
  • രാഹുൽ ഗാന്ധിയും  . മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യുംയും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെയും ജനങ്ങളുടെയും നിലപാട് അറിയാൻ എ.കെ. ആന്റണിയെ ബന്ധപ്പെട്ടിരുന്നു.
  • ഘടകകക്ഷികളെ വിശ്വാസത്തിൽ എടുത്തതിന് ശേഷമേ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാവൂ എന്ന നിർദേശം എ.കെ. ആന്റണി നൽകിയതായി വിവരമുണ്ട്.
  • കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപിയും എ.കെ. ആന്റണിയുടെ വഴുതക്കാടുള്ള വീട്ടിൽ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സതീശൻ തലപ്പിള്ളി
ലേഖനം
വി ബി രാജൻ
ലേഖനം
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
ലേഖനം
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
ലേഖനം
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
ലേഖനം
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
ലേഖനം
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
ലേഖനം
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • അമേരിക്കന്‍ പ്രസിഡന്റ്ഡോണള്‍ഡ് ട്രംപ്  ദ്വിദിന സന്ദര്‍ശനത്തിനായി ചൈനയിലെ ബീജംഗില്‍ എത്തി.
  • ട്രംപിന് ചൈനീസ് ഭരണകൂടം പ്രൗഢമായ വരവേല്‍പ്പാണ് നല്‍കിയത്; വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങും നേതൃത്വം നല്‍കി സ്വീകരിച്ചു
  • ട്രംപും ചൈനീസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ലോകശ്രദ്ധ നേടുകയാണ്.
  • താരിഫ്, ടെക് മേഖലയിലെ മത്സരം,ഇറാന്‍ യുദ്ധം, തൈവാന്‍ -അമേരിക്ക ബന്ധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു.
  • യു.എസ് കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൂടുതല്‍ വാങ്ങാന്‍ ചൈനയ്ക്ക് മേല്‍ ട്രംപ് സമ്മര്‍ദം ചെലുത്താനിടയുണ്ട്; അതേസമയം ചൈന അമേരിക്ക ചുമത്തിയ താരിഫ് കുറയ്ക്കണമെന്ന് ആവശ്യപ്പെടാനും സാധ്യതയുണ്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്