റിപ്പോര്‍ട്ട്
കൊളംബോ: നാലുവട്ടം പ്രധാനമന്ത്രിയായിട്ടുണ്ടെങ്കിലും ശ്രീലങ്കയില്‍ പ്രധാനമന്ത്രി വിക്രമസിംഗെയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി. അദ്ദേഹം നയിക്കുന്ന യുെണെറ്റഡ് നാഷണല്‍ പാര്‍ട്ടിക്ക് 225 അംഗ പാര്‍ലമെന്റില്‍ ഒരു സീറ്റ് മാത്രമേയുള്ളൂ എന്നതാകും പ്രധാന വെല്ലുവിളി. മന്ത്രിസഭാംഗങ്ങളെയെല്ലാം മറ്റ്...
റിപ്പോര്‍ട്ട്
കൊളംബോ: ഈ ആഴ്ച തന്നെ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ. സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയും തെരുവു യുദ്ധമായി പരിണമിച്ച സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം....
റിപ്പോര്‍ട്ട്
കൊളംബോ: ശ്രീലങ്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഭരണകക്ഷി എം.പി. അമരകീര്‍ത്തി അതുകൊരാള ആത്മഹത്യ ചെയ്യുകയായിരുന്നെന്നു ശ്രീലങ്കന്‍ പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍, അദ്ദേഹത്തെ കൊലപ്പെടുത്തിയെന്ന നിലപാടിലാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ശ്രീലങ്ക പൊദുജന പെരുമുന പാര്‍ട്ടി. ഇതുവരെ 41...
റിപ്പോര്‍ട്ട്
കൊളംബോ: രാജപക്സെകള്‍ക്കെതിരായ കലാപം അക്ഷരാര്‍ഥത്തില്‍ ആളിപ്പടര്‍ന്നതോടെ ശ്രീലങ്കയില്‍ വന്‍ പ്രതിസന്ധി. പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചെങ്കിലും അക്രമം പടരുകയാണ്. ജനക്കൂട്ടത്തെ തോക്കുകൊണ്ട് നേരിടാന്‍ ശ്രമിച്ച ഭരണകക്ഷി എം.പി. അമരകീര്‍ത്തി അതുകൊരാളയെ ഇന്നലെ ഉച്ചകഴിഞ്ഞ് മരിച്ചനിലയില്‍...
റിപ്പോര്‍ട്ട്
കൊളംബോ: ശ്രീലങ്കയില്‍ നിത്യേന ഉപയോഗിക്കേണ്ടിവരുന്ന മരുന്നുകളുടെ വില 40% വര്‍ധിപ്പിച്ചു.മാസങ്ങളായി തുടരുന്ന ഭക്ഷ്യ, ഇന്ധന, മരുന്ന് ക്ഷാമത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. അനസ്തേഷ്യ മരുന്നുകളുടെ അഭാവം മൂലം ആശുപത്രികള്‍ ശസ്ത്രക്രിയകള്‍...
റിപ്പോര്‍ട്ട്
കൊളംബോ: ജനാഭിലാഷം നിറവേറ്റാന്‍ എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവയുടെ നല്ല വശങ്ങള്‍ ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാമെന്ന നിര്‍ദേശവുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടക്കുന്നതിനിടെയാണു മഹീന്ദ...
റിപ്പോര്‍ട്ട്
കൊളംബോ: ശ്രീലങ്കയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ പുതിയ മന്ത്രിസഭ രൂപീകരിച്ചു. 17 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭാ രൂപീകരണം. ചൊവ്വാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജപക്‌സെയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍...
റിപ്പോര്‍ട്ട്
കൊളംബോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ശ്രീലങ്ക സ്വയം പാപ്പരായി പ്രഖ്യാപിച്ചു. വിദേശകടം തിരികെ നൽകാനുള്ള ശേഷി രാജ്യത്തിന് ഇപ്പോൾ ഇല്ലെന്നും അവശ്യ വസ്തുക്കൾ ഉറപ്പാക്കി ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് ശ്രമം എന്നും...
റിപ്പോര്‍ട്ട്
കൊളംബോ: 5100 കോടി ഡോളറിന്റെ വിദേശകടം തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലെന്നു വ്യക്തമാക്കി ശ്രീലങ്കന്‍ ധനമന്ത്രാലയം. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ രാജ്യാന്തരനാണയനിധി(ഐ.എം.എഫ്)യുടെ സഹായം അഭ്യര്‍ഥിക്കുന്നതിനു മുന്നോടിയായാണ് സര്‍ക്കാര്‍ സ്വയം പാപ്പരായി പ്രഖ്യാപിച്ചത്....
റിപ്പോര്‍ട്ട്
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. ഇന്ധന പ്രതിസന്ധി നേരിടാന്‍ രണ്ട് തവണകളായി ശ്രീലങ്കക്ക് ഇന്ത്യ 76,000 മെട്രിക് ടണ്‍ ഇന്ധനം കൂടി നല്‍കി. ചൊവ്വാഴ്ച 36,000 മെട്രിക് ടണ്‍...
റിപ്പോര്‍ട്ട്
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് ഇളവുകള്‍ അനുവദിക്കാന്‍ വിസമ്മതിച്ച് ചൈന. 800 കോടി ഡോളറാണു ചൈനയില്‍ നിന്നു ലങ്ക വായ്പയെടുത്തിട്ടുള്ളത്. ശ്രീലങ്കയുടെ ആകെ വിദേശ കടത്തിന്റെ ആറിലൊന്നും ചൈനയില്‍നിന്നാണ്. ഈ വര്‍ഷം ആകെ...
റിപ്പോര്‍ട്ട്
കൊളംബോ: ശ്രീലങ്കയിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കൻ ധനമന്ത്രി അലി സബ്രി രാജിവച്ചു. സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് 05/04/22 ചൊവ്വാഴ്ച സബ്രി രാജി സമർപ്പിച്ചത്. പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ സഹോദരന്‍...