ഇസ്ലാമാബാദ്: അമേരിക്കൻ നിർദേശങ്ങളോടുള്ള ഇറാന്‍റെ ഏറ്റവും പുതിയ പ്രതികരണം യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് നിരസിച്ചതിനു പിന്നാലെപാക് ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വി ടെഹ്‌റാൻ സന്ദർശിച്ചു.ഇറാൻ-യുഎസ് സമധാനചർച്ചകൾ പുനരുജ്ജീവിപ്പിക്കാനുള്ള പാക്കിസ്താന്‍റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സന്ദർശനമെന്ന്...
Read full story
. ബെയ്ജിംഗ്: ഇറാനെ വീണ്ടും ഭീഷണിപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സംഘർഷം അവസാനിപ്പിക്കാനുള്ള കരാറിലെത്തുകയോ അതല്ലെങ്കിൽ സർവനാശം നേരിടുകയോ വേണ്ടി വരുമെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. ഒന്നുകിൽ കരാർ അല്ലെങ്കിൽ ഉന്മൂലനം...
Read full story
  വാഷിംഗ്‌ടൺ ഡിസി: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിന്‍റെ പ്രാഥമിക രൂപരേഖയിൽ ഇന്ന് (മെയ് 8) ധാരണയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇറാനുമായി നല്ലരീതിയിലുള്ള ചർച്ചകളാണു നടന്നതെന്നും സമാധാന കരാർ ഉടനുണ്ടാകാൻ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്‍റ്...
Read full story