ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്;
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പുസ്തക പരിചയം
ജെസ്സി കാരാട്ട്
ശ്രദ്ധ നേടുന്ന പുസ്തകം
ആലപ്പുഴയിലെ രക്ഷാപ്രവർത്തനം
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
.സിൽവർലൈൻ പദ്ധതിക്കു പകരം അതിവേഗപാത
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
സി.പി.ഐ സി.പി.ഐ(എമ്മും): ഭിന്നത എന്താണ്?
വി ബി രാജൻ
സ്പെഷ്യൽ റിപ്പോര്‍ട്ട്
പുരുഷന്മാരിലും സ്ത്രീകളിലും ഏറ്റവും കൂടുതൽ മദ്യ ഉപയോഗം അരുണാചൽ പ്രദേശിൽ
ന്യൂസ് ഡെസ്ക്
സ്പെഷ്യൽ റിപ്പോര്‍ട്ട്
ട്രംപിന്റെ ജനപ്രീതി ഇടിയുമ്പോൾ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു
ന്യൂസ് ഡെസ്ക്
സ്പെഷ്യൽ റിപ്പോര്‍ട്ട്
തിരഞ്ഞെടുപ്പിന് മുൻപുള്ള രണ്ട് വർഷം നിർണായകം; ബിജെപി നീക്കങ്ങൾ വേഗത്തിൽ
ന്യൂസ് ഡെസ്ക്
സ്പെഷ്യൽ റിപ്പോര്‍ട്ട്
ആറാം ദിവസവും വനമേഖല വളഞ്ഞ് സുരക്ഷാസേന; ഭീകരർക്കായി വ്യാപക തിരച്ചിൽ
ന്യൂസ് ഡെസ്ക്
സ്പെഷ്യൽ റിപ്പോര്‍ട്ട്
43 വർഷത്തിന് ശേഷം ഹരിയാന ബിജെപിക്ക് വനിതാ അധ്യക്ഷnews11
ന്യൂസ് ഡെസ്ക്
സ്പെഷ്യൽ റിപ്പോര്‍ട്ട്
ടീം വി.ഡി.എസ്
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
സംസ്ഥാന മന്ത്രിമാർ
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനാണ് നിയമന ചുമതല.
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
  • യു ഡി എഫ് ഭരണത്തിലെത്തിയതിന് പിന്നാലെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പേഴ്‌സനൽ സ്റ്റാഫ് നിയമനത്തിൽ മുസ്‍ലിം ലീഗ് കർശന നിയന്ത്രണം ഏർപ്പെടുത്തി.
  • ബന്ധുക്കളെയും ഇഷ്ടക്കാരെയും സ്റ്റാഫായി നിയമിക്കുന്നത് പാർട്ടി പൂർണമായും വിലക്കിയിട്ടുണ്ട്.
  • നിയമനം പാർട്ടി നേരിട്ട് നടത്തും; യൂണിറ്റ് തലത്തിൽ പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകരെ മാത്രമാണ് പരിഗണിക്കുക.
  • പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ അറിവോടെയും നിശ്ചിത യോഗ്യതയോടെയും മാത്രമേ നിയമനം നടത്താവൂ എന്ന് നിർദേശം നൽകി.
  • ഒരു മന്ത്രിക്ക് 20 മുതൽ 25 വരെ സ്റ്റാഫിനെ നിയമിക്കാമെന്നും, ഉയർന്ന ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും ഉള്ളതിനാൽ നിയമനത്തിനായി വലിയ പിടിവലിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു