അധ്യക്ഷന്റെ പരാമർശത്തിൽ കൗൺസിൽ വിശദീകരണം നൽകി. മുഴുവൻ സമൂഹത്തെയും കുറ്റപ്പെടുത്താനല്ലെന്ന് വ്യക്തമാക്കി. ഖേദപ്രകടനം നാഗ സംഘടനകൾ തള്ളി. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു. സംഭവം രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചു.
ന്യൂസ് ഡെസ്ക്
സ്പെഷ്യൽ റിപ്പോര്‍ട്ട്