ബംഗളൂരു | കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ബംഗളുരു സ്വദേശിയായ പ്രേരണ ആണ് അറസ്റ്റിലായത്. യുവതിയുടെ സഹപ്രവര്‍ത്തകന്‍ കൂടിയായ കിരണ്‍ ആണ് കൊല്ലപ്പെട്ടത്.അങ്കനപുരയില്‍ 2026 ഏപ്രിൽ 21 ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ദക്ഷിണ ബംഗളൂരുവിലെ അഞ്ജനാപുരയിലുള്ള...
Read full story
. ബാംഗ്ലൂർ : വനിതകൾക്ക് നൽകിയും മൊത്തം ലോക്സഭാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചും കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന നിയമ ഭേദഗതി കൊണ്ട് കേരളമടക്കം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാദേശിയും വർദ്ധിക്കുകയാണ് എന്ന കണക്കുമായി ബിജെപി നേതാവും ബാംഗ്ലൂർ സൗത്ത് എംപിയുമായ തേജസ് സൂര്യ രംഗത്ത്.അദ്ദേഹത്തിൻറെ...
Read full story
ബംഗളൂരു: കർണാടകയിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. ധരിയപ്പ എന്നയാളാണ് ഭാര്യ കാവ്യ(35)യെ കൊന്നത്.വടക്കൻ ബംഗളൂരുവിലെ നാഗസാന്ദ്രയിൽ ഏപ്രിൽ 2 വ്യാഴാഴ്ത ഉച്ചക്ക് 12. 30 ഓടെയാണ് സംഭവം. സംഭവസമയം കുട്ടികൾ വീട്ടിലില്ലായിരുന്നു. വീട്ടുചെലവുകൾക്കായി മാറ്റിവച്ചിരുന്ന രണ്ട് ലക്ഷം രൂപയെച്ചൊല്ലി ധരിയപ്പ...
Read full story
ബംഗളൂരു: വിവാഹിതയായ തന്‍റെ ഇളയ സഹോദരിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപണം.ഭാര്യ സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി യുവാവ്. ബംഗളൂരുവിലാണ് സംഭവം. ബൈറപ്പനാഹള്ളി സ്വദേശി ശ്രീനിവാസ്(30) ആണ് ഭാര്യ സഹോദരൻ രഞ്ജിത്തിനെ (24) കൊലപ്പെടുത്തിയത്.. ശ്രീനിവാസിന്‍റെ ഭാര്യയുടെ...
Read full story
ബംഗളൂരു: പഴകിയ സാമ്പാർ വിളമ്പിയതിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. ബംഗളൂരു സ്വദേശിനിയായ കാവ്യ (27)യാണ് ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസം മുമ്പ് ഉണ്ടാക്കിയ സാമ്പാർ ചൂടാക്കി വീണ്ടും വിളമ്പുകയായിരുന്നു. ഇതേ ചൊല്ലി ഭർത്താവ് രംഗസ്വാമിയുമായുണ്ടായ തർക്കം കൈയേറ്റത്തിലേക്ക് എത്തി....
Read full story
അമരാവതി/ബംഗളൂരു: , കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതു നിരോധിക്കാൻ ആന്ധ്രയും കർണാടകയും. ആന്ധ്രയിൽ പതിമൂന്നു വയസിനു താഴെയുള്ള കുട്ടികൾക്കാണു നിരോധനമെങ്കിൽ കർണാടകയിൽ 16 വയസിനുതാഴെയുള്ളവർക്കാണു വിലക്ക്. 16 വയസുവരെയുള്ളവർക്കു നിരോധനം കൊണ്ടുവരണമോ എന്ന് ചർച്ചകളിലൂടെ തീരുമാനിക്കുമെന്ന് തെലുങ്കുദേശം (ടിഡിപി) നേതൃത്വം നൽകുന്ന എൻഡിഎ...
Read full story
ബംഗളൂരു: ഡോക്യുമെന്‍ററി സംവിധായകനും കാസ്റ്റിംഗ് സെന്‍റർ ഉടമയുമായ അനീഷിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ 11 പേർ പിടിയിൽ. ദുനിയ വിജയ് നായകനായ ഭീമയിൽ അഭിനയിച്ച നടി ഐശ്വര്യ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. അനീഷിനെ നടി ഉൾപ്പെടുന്ന സംഘം മുംബൈയിൽ നിന്ന് ബംഗളൂരുവിലെത്തിച്ച് ക്രൂരമായി...
Read full story
. ബെംഗളൂരു: റിട്ട. ഐഎസ്ആർഒ ജീവനക്കാരൻ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ബെംഗളൂരു ആവലഹള്ളിയിൽ താമസിക്കുന്ന നാഗേശ്വർ റാവു(65)വാണ് ഭാര്യ സന്ധ്യശ്രീയെ വീട്ടിനുള്ളിൽവെച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി 18 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം പ്രതി തന്നെ സുഹൃത്തിനെ...
Read full story
മുംബൈ| മതിയായ അനുമതികളില്ലാതെ എയര്‍ബസ് എ320 വിമാനം എട്ടുതവണ സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡിജിസിഎ. എയര്‍ വര്‍ത്തിനസ് റിവ്യു സര്‍ട്ടിഫിക്കറ്റ് (ARC) ഇല്ലാതെയായിരുന്നു സര്‍വീസ് നടത്തിയത്. 2025 നവംബര്‍ 24നും 25നും ഇടയില്‍...
Read full story
ബംഗളൂരു: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവ് ഉറപ്പുവരുത്തുന്ന ബില്ല് കർണാടക ഗവണർ രാഷ്ട്രപതിക്ക് അയച്ചു. സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. കുറ്റക്കാര്‍ക്ക് കുറഞ്ഞത് ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ...
Read full story