യുവാവ് ജീവനൊടുക്കിയ സംഭവം : ഷിംജിത മുസ്തഫ മംഗളുരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: സമൂഹ മാധ്യമ അധിക്ഷേപത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഷിംജിത മംഗളുരുവിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.ഷിംജിതയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർ മുൻ‌കൂർ ജാമ്യം നേടാനുള്ള ശ്രമം ആരംഭിച്ചതായാണ് വിവരം. …

യുവാവ് ജീവനൊടുക്കിയ സംഭവം : ഷിംജിത മുസ്തഫ മംഗളുരുവിലേക്ക് കടന്നതായി സൂചന Read More

ബംഗ്ലാദേശിലെ മൗലികവാദ സംഘടനകളുമായി ബന്ധം: ആസാമിലും ത്രിപുരയിലുമായി 11 പേർ അറസ്റ്റിൽ

ഗോഹട്ടി: ബംഗ്ലാദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന മൗലികവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ആസാമിലും ത്രിപുരയിലുമായി 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്പെഷൽ ടാസ്‌ക് ഫോഴ്‌സാണ് (എസ്ടിഎഫ്) അറസ്റ്റ് നടത്തിയത്. അറസ്റ്റിലായവർ ഇമാം മഹ്മുദർ കാഫിലയുമായി (ഐഎംകെ) …

ബംഗ്ലാദേശിലെ മൗലികവാദ സംഘടനകളുമായി ബന്ധം: ആസാമിലും ത്രിപുരയിലുമായി 11 പേർ അറസ്റ്റിൽ Read More

വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു: രണ്ടുപേർ കൊല്ലപ്പെട്ടതായി വിവരം

ജയ്പുര്‍ | രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു. രണ്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സൂറത്ത്ഗഢ് വ്യോമതാവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ ജഗ്വാര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. ജൂലൈ 9 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പൈലറ്റ്അത്ഭുതകരമായി രക്ഷപ്പെട്ടു രാജ്യത്ത് …

വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു: രണ്ടുപേർ കൊല്ലപ്പെട്ടതായി വിവരം Read More