‘ഒരു പുതിയ സുഹൃത്ത് കൂടെയുണ്ട്; അതേ ഞാൻ കരുതുന്നുള്ളൂ; കാൻസറിന് ശേഷമുള്ള ജീവിതത്തിന് അദ്ദേഹം ബോണസ് ജീവിതം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്
രോഗം കാൻസറാണെന്ന് ഡോക്ടർമാർ ഉറപ്പിച്ചപ്പോൾ ഒരിക്കൽ മാത്രമേ താൻ കരഞ്ഞുള്ളുവെന്ന് ഇന്നസന്റ് പറഞ്ഞിട്ടുണ്ട്. അത് രോഗവിവരം സെമിത്തേരിയിൽ വന്ന് ഉറ്റവരോടു പറയുമ്പോഴായിരുന്നു. മനസ്സിൽ സന്തോഷം നിറയുമ്പോഴും സങ്കടം തുളുമ്പുമ്പോഴും ഇന്നസന്റ് ഓടിച്ചെല്ലുന്ന ഒരിടമുണ്ട്-ഇരിങ്ങാലക്കുടയിലെ കിഴക്കേ പള്ളിയുടെ സെമിത്തേരി. അവിടെ കല്ലറയിൽ ഉറങ്ങിക്കിടക്കുന്ന …
‘ഒരു പുതിയ സുഹൃത്ത് കൂടെയുണ്ട്; അതേ ഞാൻ കരുതുന്നുള്ളൂ; കാൻസറിന് ശേഷമുള്ള ജീവിതത്തിന് അദ്ദേഹം ബോണസ് ജീവിതം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത് Read More