
റിപ്പോര്‍ട്ട്
എബോള വൈറസ് ബാധ : മുൻകരുതൽ നടപടികൾ ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഹൈലൈറ്റുകൾ
- ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും ഉഗാണ്ടയും ഉൾപ്പെടെ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനം അതിവേഗം തുടരുന്നു.
- എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 139 ആയി സംശയിക്കപ്പെടുന്നതായും 600-ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു.
- ഇന്ത്യയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻകരുതൽ നടപടികൾ ശക്തമാക്കി, അടിയന്തര യോഗവും ചേർന്നു.
- എബോള ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കർശന പരിശോധനയ്ക്ക് വിധേയരാക്കും.
- എബോള വൈറസ് പ്രധാനമായും ശരീരസ്രവങ്ങളിലൂടെ പകരുന്നതാണ്; കടുത്ത പനി, തലവേദന, പേശിവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ










