വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ്
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
Most Viewed
പുസ്തക പരിചയം
ജെസ്സി കാരാട്ട്
ശ്രദ്ധ നേടുന്ന പുസ്തകം
Most Viewed
ഒരു ഫേസ്ബുക്ക് കുറിപ്പ്
ജയശ്രീ വടയക്കളം
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
ആന ഭീതിയിൽ ചിന്നക്കനാൽ
വി ബി രാജൻ
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
ജീവന് അത്രമേൽ പവിത്രത കല്പിക്കുന്നതാണ് ഭാരതീയ സംസ്കാരം
ന്യൂസ് ഡെസ്ക്
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
മറന്നുപോകാത്ത പുസ്തകങ്ങളുടെ ലോകം
ബാബു പുളിമൂട്ടിൽ
ശ്രദ്ധ നേടുന്ന പുസ്തകം
Most Viewed
ഈ രാജ്യം പൗരന്മാരുടെ ഭരിക്കാനുള്ള അവകാശം അവർക്കാണ്.
ചീഫ് എഡിറ്റര്‍
എഡിറ്റോറിയല്‍
Most Viewed
പ്രധാന വിവരങ്ങൾ
  • വനംമന്ത്രിയുടെ പ്രൈവറ്റ് സ്റ്റാഫ് നിയമനത്തിൽ സർവീസ് സംഘടനകൾ ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമാണ്
  • മന്ത്രിയുടെ പ്രൈവറ്റ് സ്റ്റാഫിൽ ആരെ നിയമിക്കണമെന്നത് മന്ത്രിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും തീരുമാനമാണ്.
  • സർവീസ് സംഘടനകളുടെ ചുമതല ജീവനക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രം ഒതുങ്ങണം
  • കേരളത്തിലെ സർവീസ് സംഘടനകൾ ജീവനക്കാരുടെ സംഘടനകളേക്കാൾ രാഷ്ട്രീയ പാർട്ടികളുടെ അനുബന്ധ സംഘടനകളായി മാറി
  • ജനാധിപത്യത്തിൽ അധികാരം ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിമാർക്കാണ്, . മന്ത്രിമാരെ നിയന്ത്രിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്ന സർവീസ് സംഘടനകൾക്കെതിരെ കർശന നടപടികൾ വേണം
പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനാണ് നിയമന ചുമതല.
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • യു ഡി എഫ് ഭരണത്തിലെത്തിയതിന് പിന്നാലെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പേഴ്‌സനൽ സ്റ്റാഫ് നിയമനത്തിൽ മുസ്‍ലിം ലീഗ് കർശന നിയന്ത്രണം ഏർപ്പെടുത്തി.
  • ബന്ധുക്കളെയും ഇഷ്ടക്കാരെയും സ്റ്റാഫായി നിയമിക്കുന്നത് പാർട്ടി പൂർണമായും വിലക്കിയിട്ടുണ്ട്.
  • നിയമനം പാർട്ടി നേരിട്ട് നടത്തും; യൂണിറ്റ് തലത്തിൽ പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകരെ മാത്രമാണ് പരിഗണിക്കുക.
  • പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ അറിവോടെയും നിശ്ചിത യോഗ്യതയോടെയും മാത്രമേ നിയമനം നടത്താവൂ എന്ന് നിർദേശം നൽകി.
  • ഒരു മന്ത്രിക്ക് 20 മുതൽ 25 വരെ സ്റ്റാഫിനെ നിയമിക്കാമെന്നും, ഉയർന്ന ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും ഉള്ളതിനാൽ നിയമനത്തിനായി വലിയ പിടിവലിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു
കാലാവസ്ഥ
ന്യൂസ് ഡെസ്ക്
അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്
അറിയിപ്പുകള്‍