മകനെ അന്വേഷിച്ചുളള അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന്‌ വിരാമമാകുന്നു

ശാസ്‌താംകോട്ട : നാല്‍പ്പത്തിഅഞ്ച്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഗള്‍ഫിലേക്ക്‌ പോയ മകന്റെ വരവ്‌ കാത്തിരിക്കുകയായിരുന്നു 72 കാരിയായ മാതാവ്‌ ഫാത്തിമ ബീവി. മകന്‍ മുംബൈയില്‍ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ ഫാത്തിമാ ബീവി ഇപ്പോള്‍. 1971 ലാണ്‌ സജാദ്‌ ഗള്‍ഫിലേക്ക പോയത്‌. കേരളത്തില്‍ നിന്നുളള കലാകരന്മാരെ ഗള്‍ഫില്‍ …

മകനെ അന്വേഷിച്ചുളള അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന്‌ വിരാമമാകുന്നു Read More