ന്യൂഡെൽഹി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ചും പ്രതികളെ അനുകൂലിച്ചും ഉത്തർപ്രദേശിലെ ബി.ജെ.പി നേതാവ് രംഗത്തെത്തി. ഇത്തരം ചില സ്ത്രീകളുടെ ശരീരം എങ്ങനെയാണ് ചോളപ്പാടത്തും ഓവുചാലിലും എത്തുന്നത് എന്ന് ആലോചിക്കേണ്ടതാണെന്നു പറഞ്ഞ ഇദ്ദേഹം മേല്‍ജാതിക്കാരായ പ്രതികള്‍ നാലുപേരും നിരപരാധികളാണെന്നും അവകാശപ്പെട്ടു....
Read full story