സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • തമിഴ്‌നാട് മുഖ്യമന്ത്രിയായി   ജോസഫ് വിജയ് ചന്ദ്രശേഖർ ചെയ്ത് അധികാരമേറ്റു.
  • ഗവർണർഗവർണർ രാജേന്ദ്ര ആർലേകർ വിജയിന് സത്യവാചകം ചൊല്ലിക്കൊടുത്തു; ആഭ്യന്തര വകുപ്പ് ഉൾപ്പെടെ പ്രധാന വകുപ്പുകൾ വിജയ് കൈവശം വയ്ക്കും.
  • സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് Rahul Gandhi പങ്കെടുത്തു; ചടങ്ങ് ചെന്നൈയിലെ 20 കേന്ദ്രങ്ങളിൽ തത്സമയം പ്രദർശിപ്പിച്ചു.
  • എംജിആറിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്ന സിനിമാതാരമാണ് വിജയ്; 1967ന് ശേഷം ഡിഎംകെ, എഐഎഡിഎംകെ പാർട്ടികൾക്ക് പുറത്തുനിന്ന് ഭരണം നടത്തുന്ന ആദ്യ നേതാവായും വിജയ് മാറും
  • .120 എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയ് അധികാരമേറ്റത്. മെയ് 13നകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിർദേശിച്ചു.
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  •  ജോസഫ് വിജയ് ഇന്ന് (മെയ് 10) തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
  • ചെന്നൈയിലെ  ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഉച്ചക്ക് 3:15 നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
  • വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചകൾക്ക് ശേഷം 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കി വിജയ് സർക്കാർ രൂപീകരിക്കാൻ അനുമതി നേടി.
  • ഡി.എം.കെ–എ.ഐ.എഡി.എം.കെ ആധിപത്യം തകർത്ത് ടി.വി.കെ തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നത് ചരിത്രപരമായ നേട്ടമായി വിലയിരുത്തപ്പെടുന്നു.
  • വി.സി.കെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ പിന്തുണ ലഭിച്ചതോടെ സർക്കാർ രൂപീകരണത്തിന് വഴി തെളിഞ്ഞു; പിന്നാലെ പാർട്ടി ആസ്ഥാനത്ത് വലിയ ആഘോഷങ്ങളും നടന്നു
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
Most Viewed
സുഭദ്ര വാര്യർ
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
പ്രധാന വിവരങ്ങൾ
  • 1905 ഓഗസ്റ്റ് 29ന് ഹൂഗ്ലിയിലെ സ്വദേശി ഘോഷയാത്രയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് അണിനിരന്നു.
  • “വന്ദേമാതരം”, “അല്ലാഹു അക്ബർ” എന്നീ വിളികൾ ഒരേസമയം ഉയർന്നു; ബംഗാൾ വിഭജനത്തിനെതിരായ ഐക്യത്തിന്റെ പ്രഖ്യാപനമായിരുന്നു അത്.
  • സെപ്റ്റംബർ 23ന് അബ്ദുൽ റസൂലിന്റെ നേതൃത്വത്തിൽ പതിനായിരത്തോളം ഹിന്ദു–മുസ്ലിം വിദ്യാർഥികളും നാട്ടുകാരും പ്രതിഷേധിച്ചു.
  • ഒക്ടോബർ 18ന് മുക്താഗച്ചയിലും ഇരുവിളികളും ഒരുമിച്ചുയർന്നു; മതഭേദത്തിനപ്പുറം ബംഗാളി സ്വത്വമാണ് അന്ന് മുന്നിട്ടുനിന്നത്.
  • സാമ്പത്തിക തർക്കങ്ങളും മതപ്രചാരണവും ബ്രിട്ടീഷ് വിഭജനതന്ത്രവും ശക്തമായതോടെ 1907ഓടെ ഈ ഐക്യത്തിൽ വിള്ളൽ വീണു.
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സുഭദ്ര വാര്യർ
സ്പെഷ്യൽ റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • 1905 ഓഗസ്റ്റ് 29ന് ഹൂഗ്ലിയിലെ സ്വദേശി ഘോഷയാത്രയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് അണിനിരന്നു.
  • “വന്ദേമാതരം”, “അല്ലാഹു അക്ബർ” എന്നീ വിളികൾ ഒരേസമയം ഉയർന്നു; ബംഗാൾ വിഭജനത്തിനെതിരായ ഐക്യത്തിന്റെ പ്രഖ്യാപനമായിരുന്നു അത്.
  • സെപ്റ്റംബർ 23ന് അബ്ദുൽ റസൂലിന്റെ നേതൃത്വത്തിൽ പതിനായിരത്തോളം ഹിന്ദു–മുസ്ലിം വിദ്യാർഥികളും നാട്ടുകാരും പ്രതിഷേധിച്ചു.
  • ഒക്ടോബർ 18ന് മുക്താഗച്ചയിലും ഇരുവിളികളും ഒരുമിച്ചുയർന്നു; മതഭേദത്തിനപ്പുറം ബംഗാളി സ്വത്വമാണ് അന്ന് മുന്നിട്ടുനിന്നത്.
  • സാമ്പത്തിക തർക്കങ്ങളും മതപ്രചാരണവും ബ്രിട്ടീഷ് വിഭജനതന്ത്രവും ശക്തമായതോടെ 1907ഓടെ ഈ ഐക്യത്തിൽ വിള്ളൽ വീണു.
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
സുഭദ്ര വാര്യർ
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍