മൂസോടിയിലെ മുക്കുവത്തി തീരം വിട്ടെങ്ങോട്ടുമില്ല
അന്തിമാനം ചായം തേച്ച ഒരു പകലറുതിയിലാണ് ഞങ്ങൾ ആ തീരത്തെത്തിയത്.ഗുരുവമ്മയ്ക്ക് നൂറ്റി രണ്ടു വയസ്സായി.ആ മുക്കുവ ഗ്രാമത്തിൽ നൂറ്റാണ്ടിനെ മറികടന്ന ഏക മുത്തശ്ശി ! തുളുവാണ് സംസാരഭാഷ. മലയാളം കേട്ടാൽ മനസ്സിലാകും.കൃഷ്ണ സാലിയന്റെയും സദാനന്ദ സാലിയന്റെയും അമ്മയായ ഗുരുവമ്മയ്ക്ക് ആറു മക്കൾ …
മൂസോടിയിലെ മുക്കുവത്തി തീരം വിട്ടെങ്ങോട്ടുമില്ല Read More