ഗഡാഗ് (കർണാടക): നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണാഭരണങ്ങൾ മണ്ണിനടിയിൽനിന്ന് ലഭിച്ചതിനെത്തുടർന്നു കർണാടകയിലെ ഗഡാഗിൽ കൂടുതൽ ഖനനം നടത്താൻ തീരുമാനം. ഗഡാഗിലെ ലക്കുണ്ടി ഗ്രാമം പൂർണമായും ഖനനം നടത്താനാണ് ആലോചന. ആഭരണങ്ങൾ കണ്ടെത്തുന്നതിന്‍റെ തോതനുസരിച്ച് ഖനനം വ്യാപിപ്പിക്കണമോയെന്നു തീരുമാനിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ സി.എൻ. ശ്രീധർ...
Read full story
ഗളൂരു: കർണാടകയിലെ ഒരു ഗ്രാമത്തിലെ വീടിന്‍റെ അടിത്തറ നിർമാണത്തിനായി കുഴിക്കുന്നതിനിടെ സ്വർണാഭരണങ്ങളുടെ ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട് . ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിലാണ് സംഭവം. തൊഴിലാളികൾ കുഴിച്ചുകൊണ്ടിരുന്നപ്പോൾ സ്വർണാഭരണങ്ങൾ അടങ്ങിയ പുരാതന ചെമ്പ് പാത്രം കണ്ടെത്തുകയായിരുന്നു. മാലകൾ, വളകൾ, മോതിരങ്ങൾ എന്നിവ...
Read full story