ഹൈലൈറ്റുകൾ
  • സണ്ണി ജോസഫ് മുഖ്യമന്ത്രിയെ ആരാക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നും വ്യക്തമാക്കി.
  • മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾക്ക് പാർട്ടിയിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിനാണെന്ന് അദ്ദേഹം ആവർത്തിച്ചു.
  • വി എം സുധീരൻ മുഖ്യമന്ത്രിചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ജനങ്ങൾ ഇതിനകം തന്നെ അവരുടെ തീരുമാനം പ്രകടിപ്പിച്ചുവെന്നും പറഞ്ഞു.
  • സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ലെന്ന സർക്കാർ വാദം തെറ്റാണെന്നും ജനങ്ങൾ യാഥാർത്ഥ്യത്തിൽ വൈദ്യുതി മുടക്കം അനുഭവിക്കുന്നുണ്ടെന്നും സണ്ണി ജോസഫ് ആരോപിച്ചു.
  • പവർകട്ട് യാഥാർത്ഥ്യമാണെന്നും സർക്കാർ വസ്തുത മറയ്ക്കുകയാണെന്നും പറഞ്ഞ് അദ്ദേഹം സർക്കാരിനെ വിമർശിച്ചു.
.കൊല്ലം: യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചുകഴിഞ്ഞാൽ അഞ്ചുമിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്‌ണുനാഥ്. അരമണിക്കൂർ ചർച്ചചെയ്യാനുള്ള അവസരം പോലും മാദ്ധ്യമങ്ങൾക്കുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് എസ്ഐആർ കാരണമല്ലെന്നും...
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി തങ്ങൾ പിരിച്ച തുക എത്രയെന്ന് വെളിപ്പെടുത്തി കോൺഗ്രസ്. ആകെ പി‌രിച്ചത് 5.28 കോടി രൂപയാണെന്നാണ് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ . 6.18 കോടിരൂപ...
കണ്ണൂര്‍: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ സഹോദരന്‍ ഷാജി വി. ജോസഫ് ഇന്ന് (19.03.2026)ബിജെപിയില്‍ ചേരും.പുതിയതെരുവില്‍ നടക്കുന്ന എന്‍ഡിഎ റോഡ് ഷോയില്‍ പങ്കെടുക്കുന്ന ഷാജി വി. ജോസഫ്, അഴീക്കോട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി...
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഭാര്യയുമായി ഒത്തുതീർപ്പായി എന്നാണ് ഇപ്പോൾ പറയുന്നത് എന്നാൽ അത്തരത്തിൽ അവസാനിപ്പിക്കേണ്ട വിഷയമല്ല ഇതെന്നും വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് പറയണമെന്നും സണ്ണി...
കണ്ണൂര്‍ | കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരനും ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന വി ജെ ഷാജി ബി ജെ പി വേദിയില്‍. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റായ ഷാജി...
തിരുവനന്തപുരം: സർക്കാരിന്‍റെ പബ്ലിക് റിലേഷൻസ് വകുപ്പ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു കള്ളം പ്രചരിപ്പിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . സിപിഎമ്മിന്‍റെ രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി പിആർഡിയെ ഉപയോഗിച്ചെന്നും ഇതിനെ കോണ്‍ഗ്രസ് നിയമപരമായി നേരിടുമെന്നും...
മട്ടന്നൂർ: ആരോഗ്യ മന്ത്രിക്ക് കെഎസ്‌യു പ്രവർത്തകരിൽനിന്ന് കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ.കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാസ്തവവിരുദ്ധമായ കാര്യം പറഞ്ഞ് അക്രമം അഴിച്ചുവിട്ടത് ആരോഗ്യമന്ത്രിയാണ്. എന്തു പരിക്കാണെന്ന് മന്ത്രി...
കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തൃപ്തികരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ.അന്വേഷണത്തില്‍ വേഗം പോരെന്നും വന്‍ തോക്കുകളെ പിടികൂടുന്നില്ലെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം മുഖ്യമന്ത്രിക്ക് നിഷേധിക്കാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു. നഷ്ടപ്പെട്ട...
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ മുഴുവന്‍ ജനങ്ങളെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം നേതാവ് എം.എം. മണിയുടെ പ്രസ്താവന തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.സര്‍ക്കാരില്‍ നിന്നും പെന്‍ഷനും...
കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്‍റെ ജനദ്രോഹ ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ.ജനങ്ങളെ മറന്ന് കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കും വേണ്ടി ഭരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. ....