ന്യൂയോർക്ക്:  ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ടാൽക്കം പൗഡറിൽ  ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം  കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നുണ്ടായ കേസുകൾ ഒത്തുതീർപ്പാക്കാനായിട്ടാണ് യു.എസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ഇപ്പോൾ 8.9 ബില്യൺ ഡോളർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഒത്തുതീർപ്പിന്...
Read full story
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് ഇ.യു അനുമതി നല്‍കി
റിപ്പോര്‍ട്ട്

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് ഇ.യു അനുമതി നല്‍കി

By ന്യൂസ് ഡെസ്ക് December 16, 2021
ഹേഗ്: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ അനുമതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടു മാസത്തിനുശേഷമോ മറ്റ് എം.ആര്‍.എന്‍.എ. വാക്സിന്‍ ഡോസ് സ്വീകരിച്ചതിനുശേഷമോ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാമെന്ന് യൂറോപ്യന്‍...
Read full story
ന്യൂഡല്‍ഹി: ഒറ്റ ഡോസ് കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര അനുമതി തേടിയതായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി. ബയോളജിക്കല്‍ ഇ ലിമിറ്റഡുമായി ചേര്‍ന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയില്‍ വാക്സിന്‍ പുറത്തിറക്കുന്നത്. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായും 85% ഫലപ്രാപ്തി...
Read full story
ന്യൂയോര്‍ക്ക്: ബാള്‍ട്ടിമോറിലെ പ്ലാന്റില്‍ നിര്‍മിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ആറ് കോടി വാക്‌സിന്‍ ഉപയോഗ ശൂന്യമെന്ന് കണ്ടെത്തല്‍. ഇവ ഉടന്‍ തന്നെ നശിപ്പിക്കാനും അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിച്ചു.ഫെബ്രുവരി അവസാനം അടിയന്തര ഉപയോഗത്തിനായി അംഗീകാരം ലഭിച്ച വാക്‌സിനില്‍ ആസ്ട്രാസെനക്ക...
Read full story
വാഷിങ്ടണ്‍: കോവിഡ് വാക്‌സിന്‍ നിര്‍മാണമേറ്റെടുത്ത ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ച. ഇതുമൂലം ആര്‍ക്കും നല്‍കാനാവാതെ ഒന്നര കോടി കോവിഡ് വാക്‌സിനുകള്‍ ഉപേക്ഷിച്ചു. ഉപകരാര്‍ എടുത്ത ബാള്‍ടിമോര്‍ ആസ്ഥാനമായ എമര്‍ജന്റ് ബയോസൊലൂഷന്‍സ് ആണ് അമേരികന്‍ കമ്പനിക്ക് വന്‍ നഷ്ടം...
Read full story
ന്യൂയോര്‍ക്ക്: ഒരു കുത്തിവയ്പ്പ് മാത്രം ആവശ്യമുള്ള,ഫ്രീസറില്‍ സൂക്ഷിക്കേണ്ടത്താതുമായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് പ്രതിരോധ വാക്സിന് യു.എസ്. ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്റെ (എഫ്.ഡി.എ) അംഗീകാരം. പൊതുവേ 66 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്ന വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണു കണ്ടെത്തല്‍. വാക്‌സിന്‍ മൂന്ന് രാജ്യങ്ങളിലായി...
Read full story
വാഷിംഗ്ടൺ: 12 മുതല്‍ 18 വയസുവരെ പ്രായമുളള കൗമാരക്കാരില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി മരുന്ന് നിര്‍മ്മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. വെളളിയാഴ്ച (30.10.2020) അമേരിക്കയില്‍ നടന്ന വെര്‍ച്ച്വല്‍ മീറ്റിംഗിലാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ തീരുമാനമുണ്ടായത്. 2021 ആദ്യത്തോടെ വാക്‌സിന്‍ പരീക്ഷണം അവസാനിക്കുന്ന തരത്തിലായിരുന്നു...
Read full story
ന്യൂഡല്‍ഹി: ബേബി പൗഡര്‍ അടക്കിവാഴുന്ന ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ഗ്രൂപ്പ് വനിതകള്‍ക്കായി പുറത്തിറക്കിയ പൗഡറില്‍ ആസ്ബസ്റ്റോസിന്റെ അംശം അടങ്ങിയ ടാല്‍കം ഉണ്ടെന്നും അത് അണ്ഡാശയ കാന്‍സറിന് കാരണമാകുമെന്നും തെളിഞ്ഞതിനെ തുടര്‍ന്ന് 22 ഹരജിക്കാര്‍ നല്‍കിയ പരാതിയില്‍ 440 കോടി ഡോളര്‍ നഷ്ടപരിഹാരം...
Read full story