ന മുഖ്യമന്ത്രി തർക്കം പരിഹരിച്ചു ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾവി ഡി സതീശനെ 2026 മേയ് 14ന് രാവിലെ 12 മണിക്ക് കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്.രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നടത്തിയ അവസാനഘട്ട ചർച്ചയിലാണ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടായത്.കെ സി വേണുഗോപാൽ അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്നെങ്കിലും, മുതിർന്ന നേതാക്കളുടെ അഭിപ്രായവും കേരളത്തിലെ പൊതുവികാരവും മാനിച്ച് അദ്ദേഹം പിന്മാറി.മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് ശേഷം വി ഡി സതീശൻ എഐസിസിക്കും രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലക്കും നന്ദി അറിയിച്ചു; ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നും ടീം യുഡിഎഫിനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകെന്നും വ്യക്തമാക്കി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കില്ല. ന്യൂസ് ഡെസ്ക് കാത്തിരുപ്പ് നീളും : മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്ക് മടങ്ങി റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള പ്രഖ്യാപനം ഇനിയും വൈകാനിടയുണ്ടെന്ന് സൂചന ലഭിച്ചു.എഐസിസി അധ്യക്ഷൻ ല്ലികാർജുൻ ഖാർഗെ കർണാടക മന്ത്രി ഡി. സുധാകറിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി കർണാടകയിലേക്ക് മടങ്ങി.സോണിയാ ഗാന്ധിi ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ