വാത്സല്യത്തിന്റേയും മാതൃത്വത്തിന്റയും തീവ്രാനുഭവ സാക്ഷാത്ക്കാരമായി മലയാളി മനസിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന കവിതയാണ് വൈലോപ്പിളളി  ശ്രീധരമേനോ൯ രചിച്ച മാമ്പഴം. അങ്കണ ത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കേ അമ്മത൯ നേത്രത്തിൽ  നിന്നുതിർന്നൂ ചുടുകണ്ണീർ  എന്നു തുടങ്ങുന്ന വരി ഏറ്റുചൊല്ലാത്ത  മലയാളി ഉണ്ടാവില്ല.  മാമ്പൂവിന്റെ...
Read full story