15 വയസുകാരിയായ ഒരു പെണ്‍കുട്ടിക്ക് ആവശ്യമില്ലാത്ത ഗർഭമാണിത്. അവളിപ്പോൾ പഠിക്കേണ്ടവളാണ്, പക്ഷേ നാം അവളെ അമ്മയാക്കാൻ നിർബന്ധിക്കുന്നു.
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • ബലാത്സംഗത്തിന് ഇരയായവർക്കു 20 ആഴ്ചയ്ക്ക് ശേഷവും ഗർഭഛിദ്രത്തിന് അനുമതി നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
  • ഇത്തരത്തിലുള്ള കേസുകളിൽ സമയപരിധി ഒഴിവാക്കാൻ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
  • 15 വയസുള്ള പെൺകുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ കോടതി അനുമതി നൽകി.
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അനാവശ്യ ഗർഭം തുടരാൻ നിർബന്ധിക്കുന്നത് അവളുടെ അന്തസ്സിനും ഭാവിക്കും ഹാനികരമാണെന്ന് കോടതി വിമർശിച്ചു
  • ബലാത്സംഗ കേസുകളിൽ ഗർഭം തുടരണമോ ഇല്ലയോ എന്ന തീരുമാനം എപ്പോഴും അതിജീവിതയ്ക്കുതന്നെയായിരിക്കണം എന്ന് കോടതി വ്യക്തമാക്കി
കാലാവസ്ഥ
ന്യൂസ് ഡെസ്ക്
അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്
അറിയിപ്പുകള്‍